Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ഒസ്യത്തിന്‍റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്‍നിന്നാണ് ഈ സിനിമ പിറവിയെടുത്തത്. പടം കണ്ടവരുടെ നല്ല വാക്കുകള്‍, പ്രതീക്ഷ പകരുന്ന പ്രതികരണങ്ങള്‍... നടത്തിയ പരിശ്രമങ്ങളെയോര്‍ത്ത് ഇപ്പോള്‍ തികഞ്ഞ സംതൃപ്തി..

ഔസേപ്പിന്‍റെ ഒസ്യത്ത് എന്ന ശ്രദ്ധേയമായ സിനിമയുടെ സംവിധായകന്‍ ആർ.ജെ. ശരത്ചന്ദ്രന്‍ വലിയ സന്തോഷത്തിലാണ്. തന്‍റെ ആദ്യസിനിമയെ പ്രേക്ഷകര്‍ ഹൃദയപൂര്‍വം ഏറ്റെടുത്തതിന്‍റെ സന്തോഷം. നവാഗതനെങ്കിലും പരിചയസമ്പന്നനായ സംവിധായകനുള്ള പ്രതിഭാശേഷിയും കൈയടക്കവും ഔസേപ്പിന്‍റെ ഒസ്യത്തി'ല്‍ നിഴലിക്കുന്നുണ്ടെന്നു പലരും ചൂണ്ടിക്കാട്ടുന്നു.

കുടുംബബന്ധങ്ങളിലെ ഇഴയടുപ്പങ്ങളും അതിനിടയിലെ പൊരുത്തക്കേടുകളും പ്രമേയമാക്കി മലയാളത്തില്‍ സിനിമകളേറെയുണ്ടായിട്ടുണ്ട്. "ഔസേപ്പിന്‍റെ ഒസ്യത്ത്' പങ്കുവയ്ക്കുന്നതും ബന്ധങ്ങളുടെ സന്തോഷവും സങ്കീര്‍ണതകളുമെങ്കിലും കഥാഗതിയിലൊളിപ്പിച്ച ആകാംക്ഷയും ട്വിസ്റ്റുകളും സിനിമയെ വേറിട്ടതാക്കുന്നു. തന്‍റെ ആദ്യ സിനിമയെക്കുറിച്ചു ശരത്ചന്ദ്രന്‍ സൺഡേ ദീപികയോട്.

ബന്ധങ്ങളുടെ കഥ

ഒരു മലയോര ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കാര്‍ക്കശ്യക്കാരനായ പിതാവും മക്കളുമാണ് പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ പേരു സൂചിപ്പിക്കും പോലെ ഔസേപ്പ് എന്ന പിതാവിന്‍റെ ഒസ്യത്തില്‍ (മരണപത്രം) പറയുന്ന സ്വത്തിനെയും പണത്തെയും സംബന്ധിച്ച അവകാശവാദങ്ങളും തര്‍ക്കങ്ങളും ആ കുടുംബത്തിലുണ്ടാക്കുന്ന കലഹങ്ങള്‍, വഴിത്തിരിവുകള്‍, കാര്‍ക്കശ്യക്കാരനായ പിതാവിനും മൂന്ന് ആണ്‍മക്കള്‍ക്കുമിടയിലുള്ള ജീവിതസംഘര്‍ഷങ്ങൾ... ഇവയെ പച്ചയായി ആവിഷ്‌കരിക്കാനായിരുന്നു സിനിമയുടെ ശ്രമം- ശരത് പറയുന്നു.

ഫസല്‍ ഹസന്‍റെ സ്‌ക്രിപ്റ്റ് വായിച്ചശേഷം കൃത്യമായി പറഞ്ഞാല്‍ രണ്ടു വര്‍ഷമെടുത്തു അതു സിനിമയായി തിയേറ്ററുകളിലെത്താന്‍. കുട്ടിക്കാനം, ഏലപ്പാറ, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണത്തിനു 33 ദിവസമേ വേണ്ടിവന്നുള്ളൂ.

പക്ഷേ, അതിലേക്കുള്ള തയാറെടുപ്പുകള്‍ ദീര്‍ഘമായിരുന്നു. കുട്ടേട്ടന്‍ (വിജയരാഘവന്‍) ഉള്‍പ്പടെ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു ഷൂട്ടിംഗ് ദിനങ്ങളില്‍. ഒരു പുതിയ സംവിധായകനെന്ന നിലയില്‍ എനിക്കു നല്ല പാഠങ്ങള്‍കൂടി പകര്‍ന്ന നാളുകളായിരുന്നു അത്. പ്രത്യേകിച്ച് കുട്ടേട്ടന്‍റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമെല്ലാം എനിക്കു വലിയ പ്രചോദനമായി.

അതിശയിപ്പിച്ച് ഔസേപ്പ്



കിഷ്‌കിന്ധാകാണ്ഡത്തിനു ശേഷം തിയേറ്ററുകളിലെത്തുന്ന, വിജയരാഘവന്‍റെ മികച്ച കഥാപാത്രമാണ് എണ്‍പതുകാരനായ ഔസേപ്പ്. മലയോരത്ത് മണ്ണിനോടും വന്യജീവികളോടും പ്രതിസന്ധിനിറഞ്ഞ സാഹചര്യങ്ങളോടുമെല്ലാം പോരാടി നേടിയ ജീവിതാന്തസാണു യൗസേപ്പിന്‍റെ പ്രധാന കൈമുതല്‍. അധ്വാനിച്ചു നേടിയ സമ്പത്തും ആവോളം.

കാര്‍ക്കശ്യക്കാരനായ, കുടുംബത്തിന്‍റെയും മക്കളുടെയും കാര്യങ്ങളില്‍ ചില പിടിവാശികളുള്ള ഒൗസേപ്പ്. മക്കളോടു വലിയ സ്‌നേഹമെങ്കിലും, അതു പുറത്തുകാട്ടാന്‍ മടികാണിക്കുന്നയാള്‍. വിജയരാഘവന്‍റെ അച്ഛന്‍ എന്‍.എന്‍. പിള്ള അനശ്വരമാക്കിയ ഗോഡ്ഫാദറിലെ അഞ്ഞൂറാനെ, ഒൗസേപ്പ് ഓര്‍മിപ്പിച്ചേക്കും. വിജയരാഘവന്‍ ഒൗസേപ്പിനെ മികച്ചതാക്കി.

കുട്ടേട്ടനൊപ്പമുള്ള ഷൂട്ടിംഗ് ദിനങ്ങള്‍ എന്‍റെ സിനിമാ ജീവിതത്തിലെ വലിയ മുതല്‍ക്കൂട്ടായിരുന്നു. യൗസേപ്പിനെ മികച്ചതാക്കാനുള്ള അധ്വാനം മാത്രമായിരുന്നില്ല, അദ്ദേഹത്തില്‍നിന്നുണ്ടായത്. സിനിമാലോകത്തെക്കുറിച്ചു നവീനമായ അറിവുകള്‍, അനുഭവങ്ങള്‍, ഓര്‍മപ്പെടുത്തലുകള്‍... അദ്ദേഹം പങ്കുവച്ചതത്രയും സിനിമാരംഗത്തെ ഓരോ ചുവടുവയ്പിലും ഓര്‍ക്കേണ്ട കാര്യങ്ങളായിരുന്നു.



ഔസേപ്പിന്‍റെ മക്കളായി അഭിനയിച്ച ദിലീഷ് പോത്തന്‍ (മൈക്കിള്‍), ഷാജോണ്‍ (ജോര്‍ജ്), ഹേമന്ത് മേനോന്‍ (റോയ്) എന്നിവരും സിനിമയെ മികവിലേക്കു കൈപിടിച്ചു. ലെന, അഞ്ജലി, കനി കുസൃതി, സെറിന്‍ ഷിഹാബ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കി. മെയ്ഗൂര്‍ ഫിലിംസിന്‍റെ ബാനറില്‍ എഡ്വേര്‍ഡ് അന്തോണിയാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്.

വഴിത്തിരിവായ വില്ലന്‍

മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ കഥ പറയുന്ന "വില്ലന്‍' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കി നേരത്തേതന്നെ കൈയടി നേടിയ സംവിധായകനാണു ആർ.ജെ.ശരത് ചന്ദ്രന്‍. പഴയകാല നടന്‍ രാഘവനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ "വില്ലന്‍', ജി.ആര്‍. ഇന്ദുഗോപന്‍റെ കഥയെ ആസ്പദമാക്കിയാണ് തയാറാക്കിയത്.

തിരുവനന്തപുരം സ്വദേശിയായ ശരത്ചന്ദ്രന്‍ ഇപ്പോള്‍ കൊച്ചിയിലാണു താമസം. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ കലാപഠനം പൂര്‍ത്തിയാക്കിയ ശരത്ചന്ദ്രന്‍ പരസ്യചിത്രം, ഫോട്ടോഗ്രഫി മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. പുതിയ സിനിമയുടെ ആലോചനകള്‍ പുരോഗമിക്കുകയാണെന്നും ശരത് ചന്ദ്രന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്‍റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന്‍ സിനിമയിലെത്തിയത്. ‘നൃത്തം...അതെന്‍റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്‍, വാഴയിലെ ആനന്ദ്, കിഷ്‌കിന്ധാകാണ്ഡത്തിലെ എസ്‌ഐ അഫ്‌നാസ്, ഐഡന
സിനിമ സംവിധായകന്‍റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്‍റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന് ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്‍റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്‍റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന്‍ രാജ
അല്ലുവിന്‍റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്‍റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്‍റെ ശ്രീക്കുട്ടൻ വിജ‌യിക്കട്ടെ
ഒരു സ്‌കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്‍, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്‌കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്‍റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്‍റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്‍റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്‌നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന്‍ ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്‍... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്‍!
ടൊവിനോ ഹിറ്റ് അജയന്‍റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്‌ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്‍, അജയന്‍...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്‌ഷന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.