Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന്‍ സിനിമയിലെത്തിയത്. ‘നൃത്തം...അതെന്‍റെ ജീവിത’മെന്നു വിശ്വസിക്കുന്ന തൃശൂരുകാരി. ഭരതനാട്യം പെര്‍ഫോമന്‍സും അധ്യാപനവും സിനിമയും ഇഴചേരുന്ന കലാജീവിതം.

ജൂണ്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, ജനമൈത്രി, ഇരട്ട, കുറുക്കന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരം. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഫാമിലി ഡ്രാമ ത്രില്ലര്‍ അംഅഃയിലെ ജിന്‍സിയാണ് ശ്രുതിയുടെ പുതിയ വിശേഷം. ഏറെ അടരുകളും ആഴവുമുള്ള കഥാപാത്രം.

"അധികം ഉപയോഗിക്കാത്ത അക്ഷരങ്ങളാണ് അം, അഃ. അതു കൂട്ടിവായിക്കുമ്പോള്‍ അമ്മ എന്നാണല്ലോ. അതിന്‍റെ പൊരുള്‍ സിനിമ കണ്ടുതന്നെയറിയണം. കഥ തീരുമ്പോള്‍ ആരും ജിന്‍സിയെ മറക്കില്ല. കഥയുടെ കാതലാണത്. ഈ കഥാപാത്രത്തിന് എന്നില്‍നിന്നുള്ള ദൂരം ഏറെയാണ്'-ശ്രുതി സണ്‍ഡേ ദീപികയോടു പറഞ്ഞു.

അങ്കമാലിയില്‍

ചെന്നൈ കലാക്ഷേത്രയിലായിരുന്നു നൃത്തപഠനം. അവിടെ അധ്യാപികയുമായിരുന്നു. ഇപ്പോള്‍ എറണാകുളത്ത് രാജശ്യാമ എന്ന നൃത്തവിദ്യാലയമുണ്ട്. അപ്രതീക്ഷിതമായിരുന്നു സിനിമാപ്രവേശം. നൃത്തത്തിന്‍റെ അടിസ്ഥാനത്തിലല്ല സിനിമയിലെത്തിയത്.

എന്‍റെ ഒരു സുഹൃത്തു വഴി ഫോട്ടോ അയച്ചുകൊടുത്തപ്പോള്‍ അങ്കമാലി ഡയറീസിന്‍റെ ഓഡീഷനു വിളിക്കുകയായിരുന്നു. തുടര്‍ന്നു പൈപ്പിന്‍ ചുവട്ടിലെ പ്രണയം, നിത്യഹരിത നായകന്‍. ജൂണിലാണ് ആളുകള്‍ ആദ്യമായി തിരിച്ചറിഞ്ഞ കഥാപാത്രം, മായ ടീച്ചർ. തുടര്‍ന്നു കാണെക്കാണെ, ഹെവന്‍, കൊറോണ ധവാന്‍... കുറേ നല്ല കാരക്ടര്‍ വേഷങ്ങള്‍.

അംഅഃ

ഇടുക്കിയിലെ കവന്ത എന്ന സ്ഥലം...അവിടത്തെ പ്രകൃതി, മനുഷ്യര്‍, അവരുടെ ജീവിതരീതി ഇതെല്ലാം ഉള്‍ച്ചേര്‍ന്ന സിനിമയാണ് അംഅഃ. തമിഴ് നടി ദേവദര്‍ശിനിയാണു ലീഡ് വേഷത്തില്‍. ആ കഥാപാത്രത്തില്‍ ഒതുങ്ങിനില്‍ക്കുന്ന സിനിമയല്ല. ഏറെ കഥാപാത്രങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയുമുള്ള കഥാസഞ്ചാരം. ഒരു ഗ്രാമത്തിലെ യഥാര്‍ഥ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരുപാടു മനുഷ്യര്‍, ആ സ്ഥലം, അവിടത്തെ സംസ്‌കാരം...ഇതെല്ലാം കൂടിച്ചേര്‍ന്ന കഥാന്തരീക്ഷം. എന്‍റെ കഥാപാത്രം സിനിമയുടെ രണ്ടാംപകുതിയിലാണ്.

വേദനിപ്പിച്ച് ജിന്‍സി

കഥാപാത്രമാകാന്‍ ഞാന്‍ അമിതമായ തയാറെടുപ്പുകള്‍ ചെയ്യാറില്ല. കഥ കേള്‍ക്കുമ്പോള്‍ ഉള്ളിലുണ്ടാകുന്ന ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കുമൊക്കെ എന്‍റേതായ ഉത്തരം കണ്ടെത്തി സംവിധായകനോടു ചോദിക്കും. തിരക്കഥാകൃത്തുമായി സംസാരിക്കും. കഥാപാത്രസ്വഭാവം പഠിക്കും. ഒരു ഹോംവര്‍ക്ക് പോലെ ഉള്ളില്‍ ആ കഥാപാത്രമുണ്ടാവും. പക്ഷേ, ഞാന്‍ വളരെ കൂളായിരിക്കും. എനിക്കങ്ങനെ വളരെ കൂളായിട്ടേ ഒരു വേഷം ചെയ്യാന്‍ പറ്റുകയുള്ളൂ.



പക്ഷേ, ഇതിലെ ജിന്‍സിയാവുക എന്നതു ശരിക്കും ചലഞ്ചിംഗായിരുന്നു. നമ്മളെ വൈകാരികമായി യാത്ര ചെയ്യിപ്പിക്കുന്ന കഥാപാത്രം. കഥാപാത്രത്തിന്‍റെ ഉള്ളിലൂടെ കടന്നുപോകേണ്ടതായ സന്ദര്‍ഭങ്ങള്‍. വൈകാരികമായി ആഘാതമേല്‍പ്പിക്കുന്ന ഏറെ മുഹൂര്‍ത്തങ്ങള്‍. ഒരു പ്രത്യേക സീന്‍ എനിക്കു വളരെ വേദനാജനകമായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അതു ഷൂട്ട് ചെയ്തത്. ഇപ്പോഴും ആ സന്ദര്‍ഭം പറയുമ്പോള്‍ വലിയ വേദനയുണ്ടാക്കുന്ന കഥാപാത്രം. ഏറെ ലെയേഴ്‌സും ഷേഡ്‌സുമുള്ള വേഷം. ശരിക്കും കഠിനമായിരുന്നു ആ യാത്ര.

ദേവദര്‍ശിനി, അനുരൂപ്

ഇടുക്കി മൂലമറ്റത്തും പരിസരങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. എന്‍റെ സീക്വന്‍സെല്ലാം ഒരു വീടിനെ ചുറ്റിപ്പറ്റിയാണ്. ദേവദര്‍ശനി, അനുരൂപ് എന്നിവര്‍ക്കൊപ്പമാണ് എന്‍റെ സീനുകള്‍. സംവിധായകൻ തോമസ് സെബാസ്റ്റ്യന്‍, തിരക്കഥാകൃത്ത് കവിപ്രസാദ് ഗോപിനാഥ്, സിനിമാറ്റോഗ്രഫര്‍ അനീഷ്‌ലാല്‍...എല്ലാവരുമായും തുറന്നു സംസാരിക്കാനും കാര്യങ്ങള്‍ ചോദിക്കാനുമുള്ള ഇടവും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ശാന്തമായ വര്‍ക്കിംഗ് അന്തരീക്ഷം.

ഇപ്പോഴത്തെ പല വര്‍ക്കുകളിലും ഇമോഷന്‍സ് പെട്ടെന്നു കട്ട് ചെയ്തുകളയും. ഇമോഷന്‍സ് നില്‍ക്കണമെങ്കില്‍ ആര്‍ട്ടിസ്റ്റിന് ഒരു ആക്റ്റ് തുടങ്ങി അത് അവസാനിപ്പിക്കാനുള്ള സമയം കൂടി കൊടുക്കണം. ഇവിടെ, കാമറാമാനും സംവിധായകനും അതിനുള്ള ഇടം തന്നു. പെര്‍ഫോം ചെയ്യാന്‍ അനുവദിച്ചു.

ഞാനും കഥാപാത്രങ്ങളും

എല്ലാ കഥാപാത്രങ്ങളും ഞാന്‍ ഇഷ്ടപ്പെട്ടു തന്നെ ചെയ്യുന്നതാണ്. എല്ലാറ്റിനും പിന്നിൽ എന്‍റെ പരിശ്രമമുണ്ട്. നമ്മള്‍ മാനസികമായി വേറെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയാണ്. ആ ക്രിയേറ്റിവിറ്റിയാണ് എന്‍റെ പരിശ്രമം. ഏതു കഥാപാത്രവും വളരെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ നൃത്തപരിചയം തുണയ്ക്കുന്നു. ആത്മവിശ്വാസം കൂടി. ഭയമൊഴിഞ്ഞു. നൃത്തപശ്ചാത്തലമുള്ള വേഷങ്ങള്‍ താത്പര്യമുണ്ട്. പക്ഷേ, ഇവിടെ പുരാണ, ചരിത്ര സിനിമകള്‍ കുറവല്ലേ.

ഇനി തെലുങ്കിലോ മറ്റോ അത്തരം വേഷങ്ങള്‍ കിട്ടിയാലും ഹാപ്പി. ഇന്ന കഥാപാത്രം ചെയ്യണം എന്നൊന്നും ആഗ്രഹിക്കുന്നില്ല. ആക്ടറിന് ഏതു വേഷവും ചെയ്യാനാവണം. ജലം ഒഴിക്കുന്ന പാത്രത്തിന്‍റെ രൂപത്തിലാകുന്നതുപോലെ. എനിക്കു ചേരുന്ന കഥാപാത്രങ്ങള്‍ ഞാന്‍ എടുക്കും. നമ്മുടെ മനസും ശരീരവും അതിനുവേണ്ടി ഒരുക്കിവയ്ക്കുക എന്നതാണു പ്രധാനം.

സിനിമ, വെബ്‌സീരീസ്

ആവര്‍ത്തന സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ ചിലതു വേണ്ടെന്നുവയ്ക്കാറുണ്ട്. പക്ഷേ, എനിക്കു പെര്‍ഫോം ചെയ്യാന്‍ ഇടംകിട്ടുന്ന വേഷങ്ങളൊന്നും വിടാറില്ല. മൂന്നു സിനിമകളില്‍ പോലീസ് വേഷം ചെയ്തു. ഇനി ചെയ്യുന്നതും പോലീസ് വേഷമാണ്. പക്ഷേ, അതു വേറിട്ടതാണ്. കഥയില്‍ പ്രാധാന്യമുള്ള വേഷമാണോ എന്നു ശ്രദ്ധിക്കാറുണ്ട്. എപ്പോഴും എന്‍റേതായ ഒരിടം കണ്ടെത്താനാണ് ഇഷ്ടം. ഏറെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന ഒരാളും കൂടിയാണു ഞാന്‍.

അത് ഒഴിവാക്കണമെന്നും ആഗ്രഹമുണ്ട്. മലയാളത്തില്‍ ഹോട്ട് സ്റ്റാറിന്‍റെ ഫാര്‍മ, ഹിന്ദിയില്‍ ട്രയല്‍ ഓഫ് ആന്‍ അസാസിന്‍ എന്നീ വെബ് സീരീസുകള്‍ റിലീസിനൊരുങ്ങുന്നു. തെലുങ്കില്‍ ഒരു വെബ് സീരിസ് ചെയ്യുന്നു. വിനോദ് രാമന്‍ നായര്‍ സംവിധാനം ചെയ്യുന്ന മ്ലേച്ഛന്‍ എന്ന മലയാളം പടം ഷൂട്ടിംഗിലാണ്. കൂടുതല്‍ പ്രാധാന്യമേറിയ വേഷങ്ങള്‍ ചെയ്യണം. വലിയ സിനിമകളുടെ ഭാഗമാകണം. നായികാവേഷവും പ്രതീക്ഷിക്കുന്നു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്‍, വാഴയിലെ ആനന്ദ്, കിഷ്‌കിന്ധാകാണ്ഡത്തിലെ എസ്‌ഐ അഫ്‌നാസ്, ഐഡന
സിനിമ സംവിധായകന്‍റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്‍റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന് ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്‍റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്‍റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന്‍ രാജ
അല്ലുവിന്‍റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്‍റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്‍റെ ശ്രീക്കുട്ടൻ വിജ‌യിക്കട്ടെ
ഒരു സ്‌കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്‍, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്‌കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്‍റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്‍റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്‍റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്‌നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന്‍ ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്‍... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്‍!
ടൊവിനോ ഹിറ്റ് അജയന്‍റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്‌ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്‍, അജയന്‍...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്‌ഷന
കിഷ്‌കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്‍റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്‍റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന്‍ ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന്‍ ജോസിന്‍റെ സ്‌ക്രീന്‍ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്‍റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്‍, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന്‍ രജിത്, കമലിന്‍റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.