ഇഎസ്ഐ ആശുപത്രിയിൽ അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണം : സിഐടിയു
Sunday, July 7, 2024 6:39 AM IST
കൊല്ലം : കേരള കാഷ്യു വർക്കേഴ്സ് സെന്‍റർ സിഐടിയുവിന്‍റെ നേതൃത്വത്തിൽ കശുവണ്ടി തൊഴിലാളികൾ ആശ്രാമം ഇഎസ്ഐ ആശുപത്രിയുടെ മുന്നിൽ ധർണ സംഘടിപ്പിച്ചു.

കരാർവൽക്കരണവും, സ്വകാര്യ പങ്കാളിത്തവും അവസാനിപ്പിച്ച് കാത് ലാബ് ഉൾപ്പെടെയുള്ള ചികിൽസാ സൗകര്യം ഇഎസ്ഐ നേരിട്ട് ഏറ്റെടുത്ത് ആരംഭിക്കുക, മുടങ്ങിക്കിടക്കുന്ന സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോളജി എന്നിവയ്ക്ക് അടിയന്തരമായി ഡോക്ടർമാരെ നിയമിച്ച് ഒപി സൗകര്യം പുന:സ്ഥാപിക്കുക, ഇഎസ്ഐ ആശുപത്രിയിൽ ലഭ്യമല്ലാത്ത ചികിത്സാ വിഭാഗങ്ങൾക്ക് സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതിന് പകരം ഇഎസ് ഐ എംപാനൽ ചെയ്ത ആശുപത്രികളിലേക്ക് രോഗികളെ അയച്ച് കാലതാമസം കൂടാതെ ചികിത്സ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്.

ധർണ സിഐടിയു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഇഎസ്ഐ തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി നീക്കിവെച്ച ഐപി ക്വാട്ടയിൽ ഏറ്റവും കൂടുതൽ അപേക്ഷകർ ഉണ്ടായ ജില്ലയാണ് കൊല്ലം. എന്നാൽ നിലവിൽ ബാംഗ്ലൂരിൽ മാത്രമാണ് ഇഎസ്ഐക്ക് കിഴിൽ ഒരു നഴ്സിംഗ് കോളജ് പ്രവർത്തിക്കുന്നത്. കൊല്ലത്തും ഇഎസ്ഐ നേരിട്ട് നഴ്സിംഗ് കോളജ് ആരംഭിക്കണമെന്ന് ജയമോഹൻ ആവശ്യപ്പെട്ടു.

കാഷ്യു സ്റ്റാഫ്‌ സെന്‍റർ സെക്രട്ടറി ബി. സുജീന്ദ്രൻ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. തുളസിധരകുറുപ്പ് , കാഷ്യു ക്ഷേമനിധി ബോർഡ്‌ ചെയർമാൻ കെ. സുഭഗൻ, ബിന്ദു സന്തോഷ്‌, സുരേഷ് ബാബു, എം.എ. സത്താർ, പി .ഡി. ജോസ് എന്നിവർ പ്രസംഗിച്ചു.