നീറ്റ് യുജി റാങ്ക് പട്ടികയിലെ അപാകത; പരിശോധിക്കാൻ നാലംഗ സമിതി
നീറ്റ് യുജി റാങ്ക് പട്ടികയിലെ അപാകത; പരിശോധിക്കാൻ  നാലംഗ സമിതി
Sunday, June 9, 2024 1:09 AM IST
സനു സിറിയക്

ന്യൂഡൽഹി: പ്രതിഷേധം കനത്തതോടെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി റാങ്ക് പട്ടികയിലെ അപാകത പരിശോധിക്കാൻ നാലംഗസമിതി രൂപീകരിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) മുൻ ചെയർമാൻ അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമിതിയെ നിയോഗിച്ചതായി ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഡയറക്‌ടർ ജനറൽ സുബോധ് കുമാർ സിംഗ് അറിയിച്ചു.

സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കുന്ന കാര്യത്തിലും പരീക്ഷ വീണ്ടും നടത്തണമോയെന്ന കാര്യത്തിലും അന്തിമതീരുമാനമെടുക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കിയാണ് പരീക്ഷാ നടപടികൾ പൂർത്തിയാക്കിയത്.ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം തെറ്റാണ്. സുപ്രീംകോടതിയുടെ നേരത്തേയുള്ള വിധിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് സമയം കിട്ടാതിരുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകിയത്. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് പുനഃപരിശോധിക്കുമെന്നും സുബോധ് കുമാർ പറഞ്ഞു.

റാങ്ക് ലിറ്റ് പുനഃപരിശോധിച്ചാൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 പേരുടെ റാങ്കിൽ മാറ്റം വരും. മുഴുവൻ മാർക്കും ( 720/720) 67 വിദ്യാർഥികൾ നേടി. ഇതിൽ 44 പേർക്ക് ഫിസിക്സ് പരീക്ഷയിലെ ചോദ്യം തെറ്റായതുമൂലം ഗ്രേസ് മാർക്ക് ലഭിച്ചതായും എൻടിഎ അറിയിച്ചു. നീറ്റ് റാങ്ക് പട്ടിക വീണ്ടും പ്രസിദ്ധീകരിക്കേണ്ടിവന്നാൽ അതു പ്രവേശനനടപടികളെ ബാധിക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.

ഒരു പരീക്ഷാ സെന്‍ററിൽ പരീക്ഷയെഴുതിയ ആറ് കുട്ടികൾക്ക് ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ, ഈ സെന്‍ററിൽ പരീക്ഷയെഴുതിയ രണ്ടു കുട്ടികൾക്ക് 719, 718 മാർക്കും ലഭിച്ചു. ഇതിനെതിരേയും പരാതി ഉയർന്നിട്ടുണ്ട്. നേരത്തേയുള്ള നിർദേശപ്രകാരം ജൂണ്‍ 14 നായിരുന്നു പരീക്ഷാഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാൽ, ജൂണ്‍ നാലിന് ഫലം എൻടിഎ പുറത്തുവിട്ടു. ഇതുസംബന്ധിച്ചും വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മൂല്യനിർണയം നേരത്തെ കഴിഞ്ഞതുകൊണ്ടാണ് ഫലപ്രഖ്യാപനം നേരത്തെ ഉണ്ടായതെന്നാണ് എൻടിഎയുടെ വിശദീകരണം.


നീറ്റുമായി ബന്ധപ്പെട്ട് ഡൽഹി, കൽക്കട്ട ഹൈക്കോടതികളിൽ വിദ്യാർഥികൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിൽ എൻടിഎയോട് റിപ്പോർട്ട് തേടിയിയിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നും കൽക്കട്ട ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

മേയ് അഞ്ചിന് 571 നഗരങ്ങളിലായി 4750 സെന്‍ററുകളിലാണ് നീറ്റ് പരീക്ഷ നടത്തിയത്. മെഡിക്കൽ പ്രവേശനത്തിനായി ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനുവേണ്ടി എൻടിഎ 2019 മേയ് മുതലാണ് നീറ്റ് പരീക്ഷ നടത്തിവരുന്നത്.

ഗ്രേസ് മാർക്ക്

720 മാർക്കിനാണ് നീറ്റ് യുജി പരീക്ഷ നടക്കുന്നത്. നാലു മാർക്കാണ് ഒരു ഉത്തരത്തിന്. ഒരു ഉത്തരം തെറ്റിയാൽ ഒരു നെഗറ്റീവ് മാർക്ക് ലഭിക്കും. 3.20 മണിക്കൂറാണ് പരീക്ഷയ്ക്കുള്ളത്. ഒരു ഉത്തരം മാത്രം തെറ്റിയവർക്ക് ഇത്തവണ 719, 718 തുടങ്ങിയ മാർക്കുകൾ ലഭിച്ചു. കൂടാതെ, ഒന്നാം റാങ്ക് ലഭിച്ച ആറുപേർ ഹരിയാനയിലെ ഒരേ കേന്ദ്രത്തിൽ പരീക്ഷ എഴുതിയവരാണെന്നും പരാതിക്കാർ ആരോപിക്കുന്നു.

ഫിസിക്സ് പരീക്ഷയുടെ ഒരു ചോദ്യം തെറ്റായിരുന്നു. ഈ ചോദ്യത്തെ നേരിട്ടവർക്ക് നാലു മാർക്ക് ഗ്രേസ് മാർക്ക് നൽകി. കൂടാതെ, ചില സെന്‍ററുകളിൽ ചോദ്യപേപ്പർ വിതരണത്തിൽ സംഭവിച്ച അപാകത മൂലം സമയം നഷ്‌ടപ്പെട്ടതായി തർക്കപരിഹാര സെല്ലിൽ പരാതിയെത്തിയിരുന്നു. പിന്നീട്, ഈ പരാതി സുപ്രീംകോടതി പരിഗണിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പരീക്ഷാ നടത്തിപ്പിൽ വീഴ്ച വന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ചില കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകിയിട്ടുണ്ട്. ഈ ഗ്രേസ് മാർക്ക് എത്രയെന്ന് എൻടിഎ വ്യക്തമാക്കിയിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.