മൂന്നാമത്തെ ‘ലാൽ’കുടുംബാംഗങ്ങളും ബിജെപിയിൽ
മൂന്നാമത്തെ ‘ലാൽ’കുടുംബാംഗങ്ങളും ബിജെപിയിൽ
Thursday, June 20, 2024 2:37 AM IST
ചണ്ഡിഗഡ്: കോൺഗ്രസ് നേതാക്കളായ കിരൺ ചൗധരിയും മകൾ ശ്രുതിയും ബിജെപിയിലെത്തിയതോടെ ഹരിയാന രാഷ്‌ട്രീയത്തിലെ അതികായന്മാരായ മൂന്നു ലാൽ (ദേവിലാൽ, ബൻസിലാൽ, ഭജൻലാൽ) കുടുംബങ്ങളിലെ അംഗങ്ങൾ ബിജെപിയിൽ.

മുൻ ഹരിയാന മുഖ്യമന്ത്രി ബൻസിലാലിന്‍റെ മരുമകളാണ് കിരൺ ചൗധരി. ഇന്നലെയാണ് കിരൺ ചൗധരിയും മകൾ ശ്രുതിയും ബിജെപിയിൽ ചേർന്നത്.

1966ൽ ഹരിയാന രൂപവത്കൃതമായതു മുതൽ മൂന്നു ദശകത്തോളം സംസ്ഥാന രാഷ്‌ട്രീയം നിയന്ത്രിച്ചിരുന്നത് ദേവിലാൽ, ബൻസിലാൽ, ഭജൻലാൽ എന്നിവരായിരുന്നു. ദേവിലാൽ കോൺഗ്രസിലൂടെയാണു രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ചത്.

പിന്നീട് ഇദ്ദേഹം കോൺഗ്രസ്‌വിരുദ്ധ ചേരിയിലായി. ബൻസിലാലും ഭജൻലാലും ഏറെക്കാലം കോൺഗ്രസിൽ പ്രവർത്തിച്ചു. ഇരുവരും കോൺഗ്രസിനോടു തെറ്റി സ്വന്തം പാർട്ടി രൂപവത്കരിച്ചു.


ബൻസിലാലിന്‍റെ ഹരിയാന വികാസ് പാർട്ടി ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. മുൻ ഉപപ്രധാനമന്ത്രികൂടിയായ ദേവിലാലിന്‍റെ ഇളയ മകൻ രഞ്ജിത് സിംഗ് ചൗട്ടാല(78) മൂന്നു മാസം മുന്പാണ് ബിജെപിയിൽ ചേർന്നത്.

ഹിസാർ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച രഞ്ജിത് സിംഗ് കോൺഗ്രസ് സ്ഥാനാർഥിയോടു തോറ്റു. ദേവിലാലിന്‍റെ മൂത്തമകൻ ഓം പ്രകാശ് ചൗട്ടാല ഐഎൻഎൽഡി അധ്യക്ഷനാണ്.

മുൻ മുഖ്യമന്ത്രി ഭജൻലാലിന്‍റെ ഇളയ മകൻ കുൽദീപ് ബിഷ്ണോയി രണ്ടു വർഷം മുന്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. കുൽദീപിന്‍റെ മകൻ ഭവ്യ ആദംപുരിലെ ബിജെപി എംഎൽഎയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.