സർക്കാർ രൂപീകരണശ്രമം അവസാനിപ്പിച്ചിട്ടില്ല: മമത
സർക്കാർ രൂപീകരണശ്രമം അവസാനിപ്പിച്ചിട്ടില്ല: മമത
Sunday, June 9, 2024 1:09 AM IST
കോൽക്കത്ത: കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണി ഇപ്പോൾ അവകാശവാദം ഉന്നയിച്ചില്ല എന്നതുകൊണ്ട് നാളെ അതിനു ശ്രമം നടത്തില്ല എന്നു കരുതാനാവില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

കാത്തിരുന്ന കാണുകയെന്നതാണ് തൃണമൂൽ കോൺഗ്രസ് നിലപാട്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ദുർബലവും അസ്ഥിരവുമായതിനാൽ അധികാരത്തിൽ നിന്നു പുറത്തുപോകുമെന്നാണു കരുതുന്നത്.


രാജ്യത്ത് ഒരു മാറ്റം അനിവാര്യമായിരുന്നു. രാജ്യം മാറ്റം ആവശ്യപ്പെടുകയായിരുന്നു. ഇത്തവണത്തെ ജനവിധി ഒരു മാറ്റമാണെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർട്ടി എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അവർ പറഞ്ഞു. ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായുമാണ് ബിജെപിയുടെ സർക്കാർ രൂപീകരണമെന്നും മമത ആരോപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.