കങ്കണ‌യെ തല്ലിയ വനിതാ കോൺസ്റ്റബിളിനു പിന്തുണയുമാ‌യി കർഷക സംഘടനകൾ
കങ്കണ‌യെ തല്ലിയ വനിതാ കോൺസ്റ്റബിളിനു പിന്തുണയുമാ‌യി കർഷക സംഘടനകൾ
Saturday, June 8, 2024 2:20 AM IST
ചണ്ഡിഗഡ്: ബോളിവുഡ് നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിനു പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ. സംഭവത്തിലേക്കു നയിച്ച മുഴുവൻ കാര്യങ്ങളിലും സമഗ്ര അന്വേഷണം വേണമെന്ന് സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു.

സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവിനെ കാണുമെന്നു സംയുക്ത കിസാൻ മോർച്ച നേതാവ് ജഗ്ജിത് സിംഗും കിസാൻ മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി സർവാൻ സിംഗ് പാന്ധറും അറിയിച്ചു.

ശരിയായ അന്വേഷണം വേണമെന്നും വനിതാ കോൺസ്റ്റബിളിനു നീതിനിഷേധിക്കരുതെന്നും തങ്ങൾ ആവശ്യപ്പെടുമെന്നും നേതാക്കൾ പറഞ്ഞു. വനിതാ കോൺസ്റ്റബിളിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച മൊഹാലി എസ്പി ഓഫീസിലേക്കു കർഷക സംഘടനകൾ മാർച്ച് നടത്തുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


"പഴ്സും മൊബൈൽ ഫോണും പരിശോധനയ്ക്കായി വാങ്ങിയപ്പോൾ കങ്കണയുടെ ഭാഗത്തുനിന്നു തർക്കങ്ങളുണ്ടായതായാണു മനസിലാക്കുന്നത്. അങ്ങനെയെങ്കിൽ കോൺസ്റ്റബിളിനെ കുറ്റപ്പെടുത്തേണ്ടതില്ല. അവർ അവരുടെ ജോലി ചെയ്യുകയാണുണ്ടായത്. കൂടാതെ കങ്കണ‍യുടെ ഇടപെടലുകൾ എല്ലാവർക്കും അറിയാവുന്നതാണ്. അവർ കർഷകരോട് ഉപയോഗിച്ച ഭാഷയും എല്ലാവർക്കുമറിയാം. തർക്കമുണ്ടായിക്കാണണം. അതാവാം സംഭവത്തിലേക്ക് നയിച്ചത്’- കർഷക നേതാക്കൾ ചൂണ്ടിക്കാട്ടി.

പഞ്ചാബിൽ ഭീകരവാദവും തീവ്രവാദവും വർധിക്കുകയാണെന്ന കങ്കണയുടെ പരാമർശത്തിൽ കേസെടുക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.