പഴയ കോട്ട ഇനി കോൺഗ്രസിനു സ്വന്തം
പഴയ കോട്ട ഇനി  കോൺഗ്രസിനു സ്വന്തം
Saturday, June 8, 2024 2:20 AM IST
മുംബൈ: വിമതനായി മത്സരിച്ചു വിജയിച്ച വിശാൽ പാട്ടീൽ തിരിച്ചെത്തിയതോടെ പാർട്ടിയുടെ പഴയ ഉരുക്കുകോട്ട വീണ്ടും കൈകളിലെത്തിയതിന്‍റെ സന്തോഷത്തിലാണ് മഹാരാഷ്‌ട്രയിലെ കോൺഗ്രസ്. 1962 മുതൽ 2014 വരെ 52 വർഷത്തോളം കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന മണ്ഡലമായിരുന്നു സാംഗ്ലി.

2014ലും 2019ലും തോറ്റെങ്കിലും ഇക്കുറി ഈ സീറ്റ് സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ കോൺഗ്രസ് നിർബന്ധിതമാകുകയായിരുന്നു. വിശ്വജീത് കദം ഉൾപ്പെടെയുള്ള പ്രമുഖർ ഹൈക്കമാൻഡിനെ പലകുറി സമീപിച്ച് വിശാൽ പാട്ടീലിനെ മണ്ഡലത്തിൽ നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഖ്യകക്ഷി ധാരണ തകർക്കാൻ തയാറാകാതിരുന്ന കോൺഗ്രസ് ശിവസേനയുടെ സമ്മർദത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് വിശാൽ സ്വതന്ത്രനായി പത്രിക നൽകിയത്.

ഇന്ത്യ മുന്നണി സ്ഥാനാർഥി ചന്ദ്രഹാറിനുവേണ്ടി പരസ്യപ്രചാരണത്തിനിറങ്ങിയെങ്കിലും കോൺഗ്രസ്, എൻസിപി നേതാക്കളുടെ രഹസ്യപിന്തുണ വിശാൽ പാട്ടീലിനായിരുന്നു. തന്‍റെ വിജയം കോൺഗ്രസ് പ്രവർത്തകർക്കും പാർട്ടിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവർക്കും സമർപ്പിക്കുന്നതായി ഫലപ്രഖ്യാപനത്തിനുശേഷം വിശാൽ പാട്ടീൽ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പു വിജയത്തിനുശേഷം മാധ്യമങ്ങളോടു പ്രതികരിക്കവെ, പൊതുജനങ്ങൾ ഈ തെരഞ്ഞെടുപ്പ് സ്വന്തം കൈകളിലേക്ക് ഏറ്റെടുത്തെന്നും താൻ യഥാർഥ കോൺഗ്രസുകാരനാണെന്നും തന്‍റെ പോരാട്ടം കോൺഗ്രസിനെതിരേയല്ല സാംഗ്ലി ജില്ലയിൽ പാർട്ടിയെ രക്ഷിക്കാനാണെന്നും വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ മഹാരാഷ്‌ട്രയിൽ സാംഗ്ലി സീറ്റിനെച്ചൊല്ലി കോൺഗ്രസും ശിവസേന(ഉദ്ധവ്)യും തമ്മിൽ തർക്കം ഉടലെടുത്ത പ്രധാനപ്പെട്ട സീറ്റാണ് സാംഗ്ലി. മണ്ഡലത്തിൽ ഉദ്ധവ് വിഭാഗം സ്ഥാനാർഥിയാണു മത്സരിച്ചതെങ്കിലും വിശാൽ പാട്ടീലിനെയാണ് കോൺഗ്രസുകാരെല്ലാം പിന്തുണച്ചതെന്ന് ഒരു ഉന്നത നേതാവ് പറഞ്ഞു. 2019ൽ സ്വതന്ത്രനായി മത്സരിച്ച വിശാൽ പാട്ടീൽ മോദി തരംഗത്തിൽ പച്ചതൊട്ടില്ല.


അതേസമയം, സാംഗ്ലി സീറ്റിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിച്ചത് കോൺഗ്രസാണെന്ന് ആരോപിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു. പാർട്ടി സ്ഥാനാർഥി ചന്ദ്രകാന്ത പാട്ടീലിനെ പിന്തുണയ്ക്കാതെ വിമതസ്ഥാനാർഥി വിശാൽ പാട്ടീലിനെയാണ് കോൺഗ്രസ് നേതാക്കളടക്കം പിന്തുണച്ചതെന്നും കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തിയതെന്നും ആരോപിച്ച് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു. മഹാരാഷ്‌ട്രയിൽ ഒന്നിച്ചു മത്സരിച്ച മറ്റു സീറ്റുകളിലെല്ലാം ത്രസിപ്പിക്കുന്ന വിജയം നേടിയെങ്കിലും സാംഗ്ലിയിലെ പരാജയത്തിന്‍റെ ക്ഷീണത്തിൽനിന്ന് ശിവസേന ഇനിയും മുക്തമായിട്ടില്ല.

ബുധനാഴ്ച വൈകുന്നേരം ഡൽഹിയിൽ നടന്ന ഇന്ത്യ സഖ്യം യോഗത്തിൽ ശിവസേന നേതാവ് സഞ്ജയ് റൗത് വിഷയം കോൺഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതായി സൂചനയുണ്ട്. യോഗത്തിൽ പങ്കെടുക്കാതെ ഉദ്ധവ് താക്കറെ വിട്ടുനിന്നത് സാംഗ്ലി സീറ്റു സംബന്ധിച്ച വിഷയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇക്കുറി മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യത്തിനു വൻ തിരിച്ചടിയാണുണ്ടായത്. ആകെയുള്ള 48 സീറ്റിൽ കഴിഞ്ഞ തവണ ലഭിച്ച 41 സീറ്റിൽനിന്ന് സഖ്യം 18ലേക്ക് ചുരുങ്ങി. ഇന്ത്യസഖ്യത്തിന്‍റെ അംഗബലം അഞ്ചിൽനിന്ന് 29 ആകുകയും ചെയ്തു.

ഇന്ത്യസഖ്യത്തിൽ കോൺഗ്രസാണ് മികച്ച നേട്ടമുണ്ടാക്കിയത്. 13 സീറ്റിലാണ് പാർട്ടി വിജയിച്ചത്. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായ ശിവസേന(ഉദ്ധവ്) ഒന്പത് സീറ്റിലും എൻസിപി(ശരദ് പവാർ) ഏഴു സീറ്റിലും വിജയിച്ചു. എൻസിപി പിളർത്തി ബിജെപി പക്ഷത്തേക്കു പോയ അജിത് പവാറിന് ഒരു സീറ്റ് മാത്രമാണു ലഭിച്ചത്. എൻഡിഎയിൽ ബിജെപിക്ക് പത്തു സീറ്റും ശിവസേന ഷിൻഡെ പക്ഷത്തിന് ഏഴു സീറ്റും ലഭിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.