വെറും മൂന്നുവർഷം; വന്ദേഭാരത് ട്രെയിനുകളുടെ വേഗം കുറഞ്ഞു
വെറും മൂന്നുവർഷം; വന്ദേഭാരത് ട്രെയിനുകളുടെ വേഗം കുറഞ്ഞു
Saturday, June 8, 2024 2:20 AM IST
ന്യൂഡൽഹി: രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗം കുറഞ്ഞുവരുന്നതായി വിവരാവകാശ രേഖ. 2020-21 കാലത്ത് വന്ദേഭാരത് ട്രെയിനുകൾ മണിക്കൂറിൽ ശരാശരി 84.48 കിലോമീറ്റർ വേഗത്തിലാണ് ഓടിയിരുന്നതെങ്കിൽ 2023-24 ലെത്തിയപ്പോൾ വേഗം 76.25 കിലോമീറ്ററായി താഴ്ന്നു.

വന്ദേഭാരത് മാത്രമല്ല മറ്റ് നിരവധി ട്രെയിനുകളുടെയും വേഗം കുറഞ്ഞിട്ടുണ്ട്. റെയിൽവേയുടെ വന്പൻ അറ്റകുറ്റപ്പണികളാണ് ഇതിനു കാരണമെന്ന് മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖർ ഗൗർ നൽകിയ അപേക്ഷയ്ക്കു മറുപടിയായി റെയിൽവേ പറഞ്ഞു.

ഭൂമിശാസ്ത്രപരമായ വെല്ലുവിളികളുള്ള റൂട്ടുകളിൽ വേഗനിയന്ത്രണം അനിവാര്യമായതും കാരണമാണ്. മുംബൈ സിഎസ്എംടി-മഡ്ഗാവ് റൂട്ട് ഉദാഹരണമായി റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.


കൊങ്കൺ മേഖലയിൽ മലന്പാതകളിലെ ഉയർച്ചതാഴ്ചകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. മൺസൂൺ കാലത്ത് മണിക്കൂറിൽ ശരാശരി 75 കിലോമീറ്റർ വേഗത്തിൽ മാത്രമാണ് ഇതിലൂടെ സർവീസ് നടക്കുന്നത്.

സെമി-ഹൈസ്പീഡ് ഇനത്തിൽപ്പെട്ട വന്ദേഭാരത് ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോമീറ്റർ കൈവരിക്കാനുള്ള ശേഷിയുണ്ടെങ്കിലും രാജ്യത്തൊരിടത്തും 130 കിലോമീറ്ററിനപ്പുറം വേഗത്തിൽ ട്രെയിൻ ഓടിച്ചിട്ടില്ല. ഡൽഹി-ആഗ്ര റൂട്ട് മാത്രമാണ് ഇതിന് അപവാദമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.