ഭർത്താവിനു തൊട്ടുപിന്നാലെ ഭാര്യ സംസ്ഥാന ചീഫ് സെക്രട്ടറിയായേക്കും
ഭർത്താവിനു തൊട്ടുപിന്നാലെ ഭാര്യ  സംസ്ഥാന ചീഫ് സെക്രട്ടറിയായേക്കും
Saturday, July 6, 2024 1:59 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: ഭർത്താവ് വിരമിക്കുന്നതിനു തൊട്ടു പിന്നാലെ ഭാര്യ സംസ്ഥാന ചീഫ് സെക്രട്ടറിയായേക്കും.

നിലവിലെ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓഗസ്റ്റ് 31നു വിരമിക്കുന്നതോടെയാണ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ഭാര്യ ശാരദാ മുരളീധരൻ ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്.

മുൻപും ഭർത്താവും ഭാര്യയും സംസ്ഥാന ചീഫ് സെക്രട്ടറി പദവി വഹിച്ചിട്ടുണ്ടെങ്കിലും ഭർത്താവിനു തൊട്ടു പിന്നാലെ ഭാര്യ ഇതേപദവിയിൽ എത്തുന്നത് കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമാകും.

മുൻപ് വി. രാമചന്ദ്രൻ- പത്മാ രാമചന്ദ്രൻ, ബാബു ജേക്കബ്- ലിസി ജേക്കബ് ദന്പതിമാർ സംസ്ഥാന ചീഫ് സെക്രട്ടറിമാരായിരുന്നു. ഭർത്താവ് ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ച ശേഷം രണ്ടോ മൂന്നോ പേർക്കു പിന്നാലെയാണ് ഇവരൊക്കെ സംസ്ഥാന സിവിൽ സർവീസിന്‍റെ തലപ്പത്ത് എത്തിയത്.

വി. രാമചന്ദ്രൻ 1984- 87 കാലയളവിലാണ് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്നത്. 1990- 91 കാലയളവിൽ ഭാര്യയായ പത്മ രാമചന്ദ്രൻ ചീഫ് സെക്രട്ടറി പദവിയിലെത്തി. ഭാര്യ കേരള ചീഫ് സെക്രട്ടറിയായപ്പോൾ, വി. രാമചന്ദ്രനെ തമിഴ്നാട് ഗവർണറുടെ ഉപദേശകനായി നിയമിച്ചതും അന്നു ശ്രദ്ധ നേടിയിരുന്നു.


1990 ഐഎഎസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനായ വി. വേണു കഴിഞ്ഞ വർഷം ജൂണ്‍ 30നാണ് ചീഫ് സെക്രട്ടറിയായത്. ഡോ. വി.പി. ജോയിയുടെ പിൻഗാമിയായിട്ടായിരുന്നു മുണ്ടുടുത്ത് ഓഫിസിലെത്തുന്ന വേണുവിന്‍റെ വരവ്.

1990 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥയാണ് ശരദാ മുരളീധരൻ. നിലവിൽ ആസൂത്രണ സാന്പത്തികകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ഇവരേക്കാൾ സീനിയറായ മനോജ് ജോഷി കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്നു മടങ്ങിവരാത്ത സാഹചര്യത്തിലാണ് നേരത്തേ വേണുവിനു ചീഫ് സെക്രട്ടറിയാകാനായത്. മനോജ് ജോഷി ഇത്തവണയും മടങ്ങി വരാൻ സാധ്യതയില്ലെന്നാണ് ഐഎഎസ് വൃത്തങ്ങൾ നൽകുന്ന സൂചന. മനോജ് ജോഷിക്ക് 2027 ജനുവരി വരെ സർവീസ് കാലാവധിയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഡോ. വി. വേണുവിനും ശാരദാ മുരളീധരനും നല്ല ബന്ധമാണുള്ളത്. ഭർത്താവിനു പിന്നാലെ ഭാര്യയും ചീഫ് സെക്രട്ടറിയായാൽ ശാരദയ്ക്ക് അടുത്ത വർഷം ഏപ്രിൽ വരെ പദവിയിൽ തുടരാനാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.