യുവതിയെ പീഡിപ്പിച്ച സംഭവം: മുൻകൂർ ജാമ്യഹർജിയുമായി യുവാവ്
യുവതിയെ പീഡിപ്പിച്ച സംഭവം:  മുൻകൂർ ജാമ്യഹർജിയുമായി യുവാവ്
Saturday, July 6, 2024 1:59 AM IST
കൊച്ചി: പനമ്പിള്ളിനഗറില്‍ ഫ്ലാറ്റില്‍നിന്ന് നവജാത ശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി.

കൊറിയോഗ്രാഫറായ തൃശൂര്‍ സ്വദേശി റഫീഖാണ് ഹര്‍ജിക്കാരൻ. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന് യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാരനെതിരേ എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്. പരാതിക്കാരിക്ക് കേസില്‍ പ്രതിരോധം തീര്‍ക്കാന്‍ നിയമത്തില്‍ പ്രാഗത്ഭ്യമുള്ളവരോ പോലീസുകാരോ കെട്ടിച്ചമച്ചതാണ് തനിക്കെതിരായ ആരോപണമെന്നാണു ഹര്‍ജിയില്‍ പറയുന്നത്.


താന്‍ ഈ കേസില്‍ നിരപരാധിയാണ്. യുവതിയുടെ യഥാര്‍ഥ പങ്കാളിയെ മറച്ചുവച്ചാണ് തന്‍റെ പേര് വലിച്ചിഴയ്ക്കുന്നത്. യഥാര്‍ഥ പങ്കാളിയുമായുള്ള അടുത്ത ബന്ധം ബോധ്യപ്പെടുത്തുന്ന തെളിവ് തന്‍റെ പക്കലുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നിട്ടും തനിക്കെതിരേ കേസെടുത്തെന്നുമാണ് ഹർജിയിലെ ആരോപണം.

എറണാകുളം സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.