പക്ഷിപ്പനി ഇക്കുറി നേരത്തേ റിപ്പോർട്ട് ചെയ്തു: മന്ത്രി
പക്ഷിപ്പനി ഇക്കുറി നേരത്തേ  റിപ്പോർട്ട് ചെയ്തു: മന്ത്രി
Saturday, July 6, 2024 1:59 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി ഇക്കുറി നേരത്തേ റിപ്പോർട്ടു ചെയ്തെന്നു മന്ത്രി പി. പ്രസാദ്. സംസ്ഥാനത്ത് മുന്പു കോഴികളിലും താറാവുകളിലും മാത്രമായി സ്ഥിരീകരിച്ച പക്ഷിപ്പനി ഇക്കഴിഞ്ഞ ജൂണിൽ കാടക്കോഴി, കാക്ക, കൊക്ക് തുടങ്ങിയ പക്ഷികളിലും സ്ഥീരികരിച്ചു.

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് (എൻഐഎച്ച്എസ്എഡി) ന്‍റെ റിപ്പോർട്ടിലാണ് ഇതു പറയുന്നത്. ഈ രോഗം ബാധിച്ച ജില്ലകളിലെ ഉദ്യോഗസ്ഥർ സമഗ്ര നീരിക്ഷണം നടത്തിവരുന്നുണ്ട്. കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണമാർഗങ്ങൾ കൂടുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.


കേരളത്തിൽ ഇതുവരെ മനുഷ്യരിലോ സസ്തനികളിലോ പക്ഷിപ്പനി സ്ഥീരികരിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ മാസം പശ്ചിമബംഗാളിൽ നാലുവയസുകാരനിൽ ഇതു സ്ഥീരികരിച്ചതായി ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിനെ ദേശീയനിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ കൂടുതൽ കാര്യക്ഷമമായി പരിശോധനാഫലങ്ങൾ സംസ്ഥാനത്തിനു ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.