ശബരി റെയിൽവേ: സംസ്ഥാനത്തിന് വീഴ്ചയില്ല
ശബരി റെയിൽവേ: സംസ്ഥാനത്തിന് വീഴ്ചയില്ല
Saturday, July 6, 2024 1:59 AM IST
തിരുവനന്തപുരം: ശബരിപാതയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞു.

1997-98 വർഷത്തെ റെയിൽവേ ബജറ്റാണ് 110 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി-എരുമേലി ശബരി റെയിൽപദ്ധതി ആദ്യമായി നിർദേശിക്കപ്പെടുന്നത്.

പ്രഗതി പദ്ധതിയിലുൾപ്പെട്ട പൂർണ ചെലവും റെയിൽവേ വഹിക്കുമെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നത്. ഇതിന്‍റെ ഭാഗമായി അങ്കമാലി മുതൽ കാലടി വരെയുള്ള പ്രവൃത്തി റെയിൽവേ പൂർത്തിയാക്കിയെങ്കിലും കമ്മീഷൻ ചെയ്തില്ല. പദ്ധതി ലാഭകരമല്ലെന്ന കാരണത്താൽ തുടർനടപടി റെയിൽവേ നിർത്തിവച്ചെന്നും മന്ത്രി പറഞ്ഞു.


പദ്ധതി പുനരുജ്ജീവിപ്പിക്കാനായി 50 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന നിർദേശം റെയിൽവേ മുന്നോട്ടുവച്ചു. ഇതിനുള്ള സന്നദ്ധത സംസ്ഥാനം അറിയിച്ചെങ്കിലും പദ്ധതി നിർത്തിവയ്ക്കാനായിരുന്നു റെയിൽവേയുടെ നിർദേശം.നിലവിൽ പദ്ധതി മരവിപ്പിച്ചതിനാൽ പുരോഗതിയൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.