ലക്നോ: ഐസിസി ട്വന്‍റി-20, ഏകദിന ലോകകപ്പ് കിരീടങ്ങൾ നേടിയ ഇന്ത്യൻ ടീം അംഗം ലെഗ് സ്പിന്നർ പീയൂഷ് ചൗള ക്രിക്കറ്റിൽനിന്നും പൂർണമായി വിരമിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരിൽ ഒരാൾ കൂടിയായ ഈ ഉത്തർപ്രദേശുകാരൻ സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

2007 ട്വന്‍റി-20, 2011 ഏകദിന ലോകകപ്പുകളിൽ ഇന്ത്യ കപ്പുയർത്തിയപ്പോൾ ടീമിന്‍റെ ഭാഗമായിരുന്നു. മുപ്പത്താറുകാരനായ പീയൂഷ് ചൗള പഞ്ചാബ് കിംഗ്സ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് ടീമുകളിലായി 192 ഐപിഎൽ മത്സരങ്ങൾ കളിച്ചു. 192 വിക്കറ്റ് നേടി.

ഐപിഎൽ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായ ചൗള 2024 സീസണിൽ മുംബൈക്കായാണ് അവസാനം കളിച്ചത്. 2014 സീസണിൽ ബംഗളൂരുവിനെ തകർത്ത് കോൽക്കത്ത കപ്പുയർത്തുന്പോൾ വിജയ റണ്‍ കുറിച്ച ഗൗതം ഗംഭീറിനൊപ്പം ക്രീസിൽ ചൗളയുമുണ്ടായിരുന്നു.


ഇന്ത്യക്കായി മൂന്ന് ടെസ്റ്റ്, 25 ഏകദിനം, ഏഴ് ട്വന്‍റി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 43 വിക്കറ്റുകൾ നേടി. 2005-06ൽ ഫസ്റ്റ് ക്ലാസ് മത്സരത്തിൽ തന്‍റെ ആദ്യ വിക്കറ്റായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ വീഴ്ത്തിയാണ് ചൗള ദേശീയ ടീമിലേക്കുള്ള യാത്രയ്ക്കു തുടക്കമിട്ടത്. ആഭ്യന്തര ക്രിക്കറ്റിൽ 1000 വിക്കറ്റുകളും ചൗള വീഴ്ത്തി.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമനാണ് (17 വർഷവും 25 ദിനവും പ്രായം) പീയൂഷ് ചൗള.