പത്രോസ് ശ്ലീഹായുടെ ഭവനം സ്ഥിതിചെയ്ത സ്ഥലത്തെ പള്ളി കണ്ടെത്തിയെന്ന് ഇസ്രേലി ഗവേഷകർ
പത്രോസ് ശ്ലീഹായുടെ ഭവനം സ്ഥിതിചെയ്ത സ്ഥലത്തെ പള്ളി കണ്ടെത്തിയെന്ന് ഇസ്രേലി ഗവേഷകർ
Saturday, July 20, 2019 12:27 AM IST
ടെൽ അവീവ്: വിശുദ്ധ പത്രോസിന്‍റെയും സഹോദരനായ വിശുദ്ധ അന്ത്രയോസിന്‍റെയും ഭവനം നിലനിന്നിരുന്നിടത്തു സ്ഥാപിക്കപ്പെട്ടുവെന്നു കരുതുന്ന പള്ളിയുടെ അവശേഷിപ്പുകൾ ഇസ്രേലി പുരാവസ്തു ഗവേഷകർ കണ്ടെത്തി.

ഗലീലി കടൽത്തീരത്തെ എൽആരാഷിൽ ഖനനം നടത്തിയപ്പോൾ കണ്ടെത്തിയ പള്ളി എട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണെന്ന് അനുമാനിക്കപ്പെടുന്നു. ബൈബിളിൽ വിവരിക്കുന്ന പുരാതന മത്സ്യബന്ധന ഗ്രാമമായ ബെത്‌സെയ്ദ നിലനിന്ന സ്ഥലമാണ് എൽആരാഷ് എന്നും കരുതുന്നു. പത്രോസും അന്ത്രയോസും ബെത്‌സെയ്ദ സ്വദേശികളാണെന്നാണ് വിശ്വാസം.

കണ്ടെത്തിയത് പുരാതന പള്ളി തന്നെയാണെന്ന് ഗവേഷണത്തിനു നേൃത്വം നല്കുന്ന മൊർദോക്കായ് അവിയാം പറഞ്ഞു. ബൈസന്‍റിയൻ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന്‍റെ പ്ലാൻ, മൊസൈക്ക് തറ, കാലഘട്ടം എന്നിവ പരിഗണിക്കുന്പോൾ പള്ളിതന്നെയെന്ന് ഉറപ്പിക്കാം.

ഒന്നാം നൂറ്റാണ്ടിലെ റോമൻ ചരിത്രകാരൻ ഫ്ലാവിയസ് ജോസഫുസ് ബെത്‌സെയ്ദയെക്കുറിച്ചു നല്കുന്ന വിവരണങ്ങൾ എൽആരാഷിനു യോജിക്കുന്നതാണ്. എഡി 725ൽ ബെത്‌സെയ്ദ സന്ദർശിച്ച ബവേറിയൻ ബിഷപ് വില്ലിബാൾഡ് പത്രോസിന്‍റെയും അന്ത്രയോസിന്‍റെയും ഭവനം നിലനിന്നിരുന്നിടത്ത് സ്ഥാപിതമായ പള്ളിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ വിവരണങ്ങൾ കണ്ടെത്തിയ കെട്ടിടവുമായി ഒത്തുപോകുന്നതാണ്. കെട്ടിടം പൂർണമായി ഖനനം ചെയ്തെടുത്തുകഴിയുന്പോൾ എന്തെങ്കിലും ലിഖിതങ്ങൾ ലഭിക്കാമെന്നും ഇത് ആധികാരികത വർധിപ്പിക്കാൻ സഹായിക്കുമെന്നും മോർദൊക്കായ് പറഞ്ഞു.

എൽആരാഷിനു രണ്ടു കിലോമീറ്റർ അകലെയുള്ള ഇ-ടെല്ലിലും ബെത്‌സെയ്ദ ക ണ്ടെത്താൻ ഖനനം നടക്കുന്നുണ്ട്. ഇത് 1987ൽ ആരംഭിച്ചതാണ്. എൽഅരാഷിൽ രണ്ടു വർഷം മുന്പാണ് ഖനനം തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.