Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക. സിത്താര്‍ ഇതിഹാസം പണ്ഡിറ്റ് രവിശങ്കറിന്റെ മകള്‍. ക്ലാസിക്കലും കണ്ടംപററിയും ഇലക്ട്രോണിക്കും അക്കൗസ്റ്റിക്കുമടക്കം വിവിധ ധാരകളിലൂടെയുള്ള സിത്താര്‍ സഞ്ചാരം.. എഴുത്തുകാരിയും അഭിനേത്രിയുമായി ഭാവപ്പകര്‍ച്ചകള്‍... ഒട്ടേറെ അപൂര്‍വതകള്‍ സ്വന്തം.. അനുഷ്കയെന്ന അനൗഷ്ക ഹേമാംഗിനി ശങ്കറിന്റെ ജന്മദിനമാണിന്ന്...
എന്റെ സംഗീതത്തിന് ആളുകളിലേക്ക് ഒഴുകിയെത്താനുള്ള കഴിവുണ്ടാകണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. അതില്‍ ഞാന്‍ ഏറ്റവും സത്യസന്ധയായിരിക്കണം, ആ സംഗീതത്തില്‍ എന്നെത്തന്നെ ഉള്‍പ്പെടുത്തുകയും വേണം- അനൗഷ്ക ശങ്കര്‍.
സംഗീതത്തിന് ആത്മീയവും വൈകാരികവുമായ തലമുണ്ടെന്നു തെളിയിക്കുന്നുണ്ട് തന്റെ സിത്താര്‍ തന്ത്രികളിലൂടെ അനൗഷ്ക. മിക്കപ്പോഴും അവര്‍ സംഗീതത്തില്‍ സ്വയം അലിയിച്ചുചേര്‍ക്കുന്നു. കേള്‍വിക്കാര്‍ അതു മനസിലാക്കുന്നുവെന്നു തിരിച്ചറിയുമ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്നു.
''എല്ലായ്പ്പോഴും കലയിലൂടെ നമ്മള് ആവിഷ്കരിക്കുന്നത് കേള്‍വിക്കാര്‍ക്ക് അതേപടി കിട്ടണമെന്നില്ല. അതിനിടയില്‍ അദൃശ്യമായ ചില കാര്യങ്ങളുണ്ട്. എന്റെ സംഗീതത്തില്‍ ഞാന്‍ പെട്ടെന്ന് വികാരംകൊള്ളുന്നവളും ദുര്ബലയുമാണെന്നു തിരിച്ചറിയുന്നുണ്ട്. കേള്‍വിക്കാര്‍ക്ക് അതില്‍ സ്വന്തം വികാരങ്ങളെ ചേര്‍ത്തുവയ്ക്കാം. ഉപകരണസംഗീതത്തിന് അങ്ങനെയൊരു പ്രത്യേകതയുണ്ട്. അതില്‍ മുഴുകുമ്പോള്‍ ശ്രോതാക്കള്‍ക്കു ശക്തമായൊരു വൈകാരികബന്ധമുണ്ടാകുകയാണ്'- അനൗഷ്ക പറയുന്നു.
ഇവര്‍ പറയുന്നത് എന്തോ വലിയ കാര്യങ്ങളാണല്ലോ എന്ന തെറ്റിദ്ധാരണയൊന്നും വേണ്ട. ആ സംഗീതം കേട്ടാല്‍ ഇതില്‍പ്പറഞ്ഞ വൈകാരിക ബന്ധം ഉടലെടുക്കുന്നത് സ്വയം തിരിച്ചറിയാം. ലാന്‍ഡ് ഓഫ് ഗോള്‍ഡ് എന്ന ആല്‍ബത്തിലെ ക്രോസിംഗ് ദ റൂബികോണ്‍ കേട്ടുനോക്കുക. അഭയാര്‍ഥികളുടെ യാതനകളാണ് പ്രമേയം. അതിജീവനയാത്രയില്‍ കേള്വിക്കാര്ക്കുകൂടി ഒപ്പംനടക്കാനാവും.
പ്രതിഭകള്‍ക്കൊപ്പം
സിത്താര്‍ മാന്ത്രികന് പണ്ഡിറ്റ് രവിശങ്കറിന്റെയും സുകന്യയുടെയും മകളായി 1981 ജൂണ്‍ ഒമ്പതിന് ലണ്ടനിലാണ് അനൗഷ്കയുടെ ജനനം. ഇന്ത്യയിലും വിദേശത്തുമായി ബാല്യം. കൗമാരം കലിഫോര്‍ണിയയിലായിരുന്നു. അക്കാലത്താണ് സംഗീതം കൂട്ടാകുന്നത്. പിതാവിന്റെ ശിഷ്യനായ ഗൗരവ് മജുംദാറിനു കീഴില്‍ എട്ടാം വയസില്‍ സിത്താര്‍ പഠിച്ചുതുടങ്ങി.
രണ്ടു കൊല്ലം കഴിഞ്ഞതോടെ രവിശങ്കറിന്റെ കച്ചേരികള്‍ക്കു തംബുരുശ്രുതിയുമായി ചേര്‍ന്നു. അദ്ദേഹത്തിന്റെ എഴുപത്തഞ്ചാം ജന്മദിനാഘോഷത്തിന് 1995 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ സിരി ഫോര്‍ട്ടില്‍ അനൗഷ്കയുടെ ആദ്യ സിത്താര്‍ കച്ചേരി അരങ്ങേറി. പതിമൂന്നാം വയസിലെ ആ കച്ചേരിക്കു തബലയില്‍ ഒപ്പമുണ്ടായിരുന്നത് ഉസ്താദ് സാക്കിര്‍ ഹുസൈന്!
പിറ്റേക്കൊല്ലം മുതല്‍ പിതാവിനൊപ്പം ലോകമെമ്പാടുമുള്ള കച്ചേരികളില്‍ വായിച്ചുതുടങ്ങി. ജോര്‍ജ് ഹാരിസണ്‍ നിര്‍മിച്ചു പുറത്തിറക്കിയ രവിശങ്കറിന്റെ വിഖ്യാത ആല്‍ബങ്ങളിലൊന്നായ ചാന്റ്സ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി സഹായിയായി ചേരുമ്പോള്‍ അനൗഷ്കയ്ക്കു പതിനഞ്ചു വയസ്. തുടര്‍ന്നങ്ങോട്ട് ആ പ്രതിഭ പടിപടിയായി വളര്‍ന്നു. ആല്‍ബങ്ങളും ലൈവ് പ്രോഗ്രാമുകളും വന്നുകൊണ്ടിരുന്നു.
മഹാസംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമായി അനൗഷ്ക കരുതുന്നു.
ആരാണ് ഏറ്റവും പ്രിയപ്പെട്ട കൂട്ടാളിയെന്ന ചോദ്യത്തിന് അവരുടെ ഉത്തരം ഇങ്ങനെ:
ഒരാളെ മാത്രമായി എടുത്തുപറയാനാവില്ല. പല സംഗീതധാരകളിലുള്ള, തലമുറകളിലുള്ള വ്യക്തികളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഇപ്പോള്‍ വ്യത്യസ്തമായ സംഗീതവഴികളിലൂടെ നടക്കുന്ന പുതുതലമുറക്കാരുമായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സംഗീതത്തോട് എനിക്കുള്ള അതേ പാഷന് മനസില്‍ സൂക്ഷിക്കുന്നവര്‍ക്കൊപ്പം ചേരാനാണ് ഇഷ്ടം. ചിലപ്പോള്‍ അവര്‍ മുഖ്യധാരാ സംഗീതജ്ഞരാവണമെന്നു പോലും ഇല്ല.
പിതാവിന്റെ നിഴല്‍
മഹാസംഗീതജ്ഞനായ പിതാവിന്റെ മകളായി രംഗത്തുവന്നത് സമ്മര്ദമുണ്ടാക്കിയിട്ടുണ്ടോ എന്നു ചോദിച്ചു ഒരിക്കല്‍ അനൗഷ്കയോട്. മറുപടി ഇങ്ങനെയായിരുന്നു:
എന്റെ ജീവിതകാലം മുഴുവന്‍ ഞാനിതു ശീലിച്ചതാണ്. കരിയറിന്റെ തുടക്കകാലത്ത് അത്തരമൊരു സമ്മര്‍ദം ഉണ്ടായിരുന്നിരിക്കണം. പിന്നീടതു പൂര്‍ണമായും മാറി. നമ്മളതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് കാര്യം. സമ്മര്‍ദം ഉണ്ടാവാം, പക്ഷേ, അതൊരനുഗ്രഹംകൂടിയാണ്. കൂടുതല്‍ പഠിക്കാനുള്ള അസുലഭമായ അവസരമാണ്. സംഗീതത്തിലെ എന്റെ ലക്ഷ്യങ്ങള്‍ ഉറപ്പിക്കാനും അവയിലെത്താനും എനിക്കതു സഹായമായിരുന്നു. അതിന്റെയെല്ലാം കേന്ദ്രം അദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അദ്ദേഹത്തിന്റെ നിഴലിലായി എന്നു തോന്നിയിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഞാനതു വിട്ടുകളയുമായിരുന്നു.
ഇന്ത്യയില്‍
തിരക്കുകള്‍ക്കിടയില്‍ വളരെ അപൂര്‍വമായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള അവസരങ്ങള്‍ കിട്ടുന്നത് വലിയ ആഘോഷമാണ് അനൗഷ്കയ്ക്ക്. സ്വന്തം വീട്ടിലേക്കു മടങ്ങിവരുന്ന അനുഭവം.
ഇവിടത്തെ ചില പട്ടണങ്ങള്‍ എന്നില്‍ ആഹ്ലാദം നിറയ്ക്കും. എന്റെ ബന്ധുക്കള്‍ ഇന്ത്യയിലുണ്ട്- അച്ഛന്റെയും അമ്മയുടെയും കുടുംബക്കാര്. അമ്മയുടെ വീട്ടുകാരുമായി അല്പം കൂടുതല്‍ അടുപ്പമുണ്ട്- അനൗഷ്ക പറയുന്നു.
ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് ഷീല്‍ഡ്, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ അവാര്‍ഡ്, ഗ്രാമി നോമിനേഷനുകള്‍, റോയല്‍ അക്കാഡമി ഓഫ് മ്യൂസിക് ഓണററി മെംബര്‍ഷിപ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അനൗഷ്കയ്ക്കു ലഭിച്ചിട്ടുണ്ട്. സംഗീതത്തിലൂടെയും എഴുത്ത്, അഭിനയം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയും അവര്‍ തിരികെത്തരുന്ന സമ്മാനങ്ങള്‍ക്കും അതേ മൂല്യമുണ്ട്. രണ്ട് ആണ്മക്കള്ക്കൊപ്പം ലണ്ടനിലാണ് താമസം.
ഹരിപ്രസാദ്
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
Latest News
കേജരിവാളിന്റെ മോചനം വൈകും; ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ
കാത്ത് ലാബിന്റെ പ്രവര്‍ത്തനം മുടങ്ങി; കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി
കീഴ്വഴക്കം ലംഘിച്ചു, ബിജെപി പാര്‍ലമന്ററി ജനാധിപത്യത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്നു: കൊടിക്കുന്നില്‍ സുരേഷ്
വ്യാജ മദ്യദുരന്തം; മുഖ്യപ്രതി പിടിയിൽ
ഗാസയിൽ മുതിർന്ന ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ
Latest News
കേജരിവാളിന്റെ മോചനം വൈകും; ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ
കാത്ത് ലാബിന്റെ പ്രവര്‍ത്തനം മുടങ്ങി; കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി
കീഴ്വഴക്കം ലംഘിച്ചു, ബിജെപി പാര്‍ലമന്ററി ജനാധിപത്യത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്നു: കൊടിക്കുന്നില്‍ സുരേഷ്
വ്യാജ മദ്യദുരന്തം; മുഖ്യപ്രതി പിടിയിൽ
ഗാസയിൽ മുതിർന്ന ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top