കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
Saturday, May 11, 2024 11:45 AM IST
ഡോ.ടി.പി. രാജേന്ദ്രൻ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപരാഗണമാണ്. അക്കൂട്ടത്തിൽ ശ്രദ്ധേയമായ സ്ഥാനം തേനീച്ചകൾക്കുണ്ട്. അതുകൊണ്ടുതന്നെ തേനീച്ച ഉത്തമ പ്രകൃതി ജൈവ സന്പത്താണെന്നു പറയാം.

"മധു ക്രാന്തി’ എന്ന പേരിൽ ന്ധനാഷണൽ ബീ ബോർഡ്’ നടപ്പാക്കി വരുന്ന തേൻ മിഷൻ പദ്ധതിയിലൂടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തേനീച്ച വളർത്തൽ മികവോടെ വർഷങ്ങളായി നടത്തി വരുന്നുണ്ട്.

തോട്ടവിളകളിൽ പരപരാഗണം നടക്കാൻ തേനീച്ച വളർത്തൽ ഏറെ ഉപയുക്തമാണ്. കേരളം തോട്ടവിളകളുടെ നാടായതിനാൽ വിളകളുടെ അധിക ഉത്പാദനത്തിനു തേനീച്ച വളർത്തൽ സഹായകമാകുമെന്നതിൽ സംശയം വേണ്ട.

തേനീച്ചകളുടെ പരപരാഗണം മൂലമുണ്ടാകുന്ന വിളകളുടെ അധിക പോഷക ഗുണവും കായ്കളുടെ വലിപ്പവും വർധിച്ച തൂക്കവും വ്യാപാരത്തിന് കൂടുതൽ സഹായകമാകുകയും കൃഷിക്കാർക്ക് അധികവില കിട്ടുകയും ചെയ്യും.

ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപിക്കൾച്ചറിസ്റ്റ്സ് (ഫിയ) 2009 മുതൽ കേരളത്തിൽ തേനീച്ച വളർത്തുന്ന കർഷകർക്കായി കോളനികളുടെ പ്രജനനവും മറ്റ് പരിശീലവും നൽകി വരുന്നുണ്ട്.

നാല് ദശകത്തോളമായി സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തിൽ തേനീച്ചവളർത്തൽ നടക്കുന്നു ണ്ട്. കോട്ടയത്തെ റബർ ഗവേഷണ സ്ഥാപനത്തിന്‍റെ ശ്രമംവഴി 1975 മുതൽ റബ്ബർ തോട്ടങ്ങളിൽ തേനീച്ച വളർത്തൽ ആരംഭിച്ചിരുന്നു.

സഹകരണസംഘങ്ങൾ വഴി ചെറുകിട റബ്ബർ കർഷകർക്ക് തേനീച്ചക്കൂടുകളും സാങ്കേതിക പരിശീലനവും കൊടുത്താണു സംരംഭത്തിനു തുടക്കം കുറിച്ചത്. ഇന്ന് കേരളത്തിൽ ഏകദേശം അയ്യായിരം ടണ്‍ റബ്ബർ തേൻ ഉത്പാദിക്കപ്പെടുന്നുണ്ടെന്നാണു കണക്ക്.

5,45,000 ഏക്കറിൽ നിന്നു 80,000 ടണ്‍ തേൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് 2018-ൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. 2022-ൽ രാജ്യത്ത് ഏകദേശം 36,000 മില്യണ്‍ ടണ്‍ തേൻ ഉത്പദിപ്പിച്ചു. ഇതിൽ 75% ഉത്തർപ്രദേശ്, ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളുടെ സംഭാവനയാണ്.

ഇതിന്‍റെ അർഥം അത്രയും കാർഷികവിളകളുടെ ഉത്പാദനം തേനീച്ച കൂടുകൾ വഴി നടത്താൻ കഴിഞ്ഞു എന്നതാണ്. സുപ്രധാന ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളുടെ പരിണാമത്തിൽ ഈ ആർട്ടിസാനൽ ഉദ്യമം ഇന്ന് പ്രത്യേക കാർഷിക ശാഖയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കർഷകരുടെ അധിക വരുമാനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് തേനീച്ചവളർത്തൽ, പട്ടുനൂൽപ്പുഴു വളർത്തൽ, കൂണ്‍ വളർത്തൽ തുടങ്ങിയ സംരംഭങ്ങൾ. ഇതു സംസ്ഥാനത്തെ കർഷകർ ഏറ്റെടുത്തു നടത്തി വരുന്നുമുണ്ട്.

കേരള കാർഷിക സർവകലാശാലയുടെയും ഭാരതീയ കൃഷി ഗവേഷണ പരിഷത്തിന്‍റെ കീഴിലുള്ള ദേശീയ പരാഗണ ജീവി ഗവേഷണ പഠന പ്രോജക്ടിന്‍റെയും ഒത്താശയോടെ സംസ്ഥാനത്ത് ആയിരക്കണക്കിന് കർഷകരും യുവാക്കളും വനിതകളും തേനീച്ച വളർത്തലിൽ ഏർപ്പെട്ടിട്ടുണ്ട്.

ഇവരുടെ ശ്രമം മൂലം വർഷംതോറും ഏകദേശം ആയിരം ടണ്‍ തേനും മറ്റു ഉത്പന്നങ്ങളായ പ്രൊപ്പോളിസ്, മെഴുക്, പരാഗം തുടങ്ങിയ വിഭവങ്ങളും ഉത്പാദിപ്പിക്കപെടുന്നു. ഇതിനെപ്പറ്റിയുള്ള ആധികാരിക കണക്കുകൾ സർക്കാർ തലത്തിലോ മറ്റു അനുബന്ധ തലങ്ങളിലോ ഇല്ല എന്നത് വസ്തുതയാണ്.

സംസ്ഥാന പ്ലാനിംഗ് ബോർഡും കൃഷി വകുപ്പും സംയുക്തമായി, പരാഗണത്തിലൂടെ ഉണ്ടാവുന്നവിളയുത്പാദനം, തേനും മറ്റു ഉത്പന്നങ്ങൾ എന്നിവയുടെ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കേണ്ടതാണ്.

ഫിയയും കേരളത്തിലെ തേനീച്ച വളർത്തലും

ഫിയയുടെ പ്രയത്ന ഫലമായി 2500-ൽ അധികം രജിസ്റ്റർ ചെയ്ത തേനീച്ച കർഷകർ സംസ്ഥാനത്തെ തെങ്ങ്, മാവ്, കശുവണ്ടി, തുടങ്ങിയ വാണിജ്യ വിളകളുടെ ഉയർന്ന ഉത്പാദനം ഉറപ്പു വരുത്തുന്നു. ഇതോടൊപ്പം തേൻ ഉത്പാദനവും വർധിച്ച് കർഷകരുടെ വരുമാനവും കൂട്ടുന്നു.

ഞൊടിയൽ തേനീച്ച വളർത്തലിനൊപ്പം കേരളത്തിൽ ചെറുതേനീച്ച കൃഷി രീതിയും അഥവ മെലിപോണി കൾച്ചറും വളരെയധികം പ്രചരിച്ചു കഴിഞ്ഞിട്ടുണ്ട്. വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിലാണ് ഇതിന്‍റെ ആരംഭം കുറിച്ചത്.

നാഗാലാൻഡ്, സിക്കിം, മിസോറം, ത്രിപുര എന്നിവയെ അപേക്ഷിച്ചു കേരളത്തിൽ ചെറുതേൻ കൃഷി ഏറെ മുന്നിലാണ്. സാങ്കേതിക അറിവും ആവശ്യമായ ഈച്ചകളെ കൂടുകളിലാക്കി വളർത്തുന്നതും മൂലം പേരക്ക, മാവ്, മറ്റു ഫലവൃക്ഷങ്ങൾ, പച്ചക്കറി തുടങ്ങിയവയിൽ പരാഗണം വർധിക്കുകയും ഉത്പാദനം കൂടുകയും ചെയ്യുന്നുണ്ട്.

ചെറുതേൻ കുറച്ചു മാത്രമേ കിട്ടുകയുള്ളെങ്കിലും അതിനു നല്ല വിലയുണ്ട്. വിവിധ ജില്ലകളിലായി ലക്ഷക്കണക്കിന് ചെറുപ്പക്കാർ ചെറുതേനീച്ച കൂടുകൾ ഉപയോഗിച്ച് വിശിഷ്ട ഒൗഷധമൂല്യമുള്ള തേനും പരാഗവും, മെഴുകും സംഭരിക്കുന്നു.

സംരക്ഷിത കൃഷി രീതിയിൽ വിളകളുടെ ഉത്പാദനം നടത്തുന്ന പോളിഹൗസ്, നെറ്റ് ഹൗസ് എന്നിവകളിൽ ചെറുതേനീച്ചയുടെ സേവനം വഴി ഉത്പാദനം ഇരട്ടിപ്പിക്കാൻ കഴിയും. ഇന്ത്യയിലെ ധാരാളം സംസ്ഥാനങ്ങളിൽ ഈ രീതിയിൽ വർധിച്ച വിളയുത്പാദനം നടത്തുന്നുണ്ട്.



ചില പോളിസി ധാരണകൾ

1. സാനിറ്ററി സർട്ടിഫിക്കേഷൻ

ആർട്ടിസാൻ ബീ കീപ്പേഴ്സും കൊമേർഷ്യൽ ബീ കീപ്പേഴ്സും വ്യത്യസ്ത രീതിയിലാണ് തേനീച്ച വളർത്തൽ നടത്തുന്നത്. വ്യവസായികാടിസ്ഥാനത്തിൽ തേനീച്ച വളർത്തുന്നവർ കരാർ ജീവനക്കാരെ ഉപയോഗിച്ചാണ് തേൻ ഉത്പാദനം നടത്തുന്നത്.

സാങ്കേതിക അറിവുകളുടെ കുറവിൽ ഇവർ നടപ്പാക്കുന്ന അശാസ്ത്രീയ രീതികൾ വഴി പലപ്പോഴും കോളനികളിൽ പകർച്ചവ്യാധികൾ ഉണ്ടാകുകയും അതു സംസ്ഥാനത്തെ ആകെ തേനീച്ച കോളനികൾക്ക് ഭീഷണിയായി മാറുകയും ചെയ്യും.

സാനിറ്ററി സർട്ടിഫിക്കേഷൻ ചെയ്ത് ഇവർക്കു കൂടുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത്തരം പ്രായോഗികവും പുരോഗമനാത്മകവുമായ സംരംഭങ്ങൾക്ക് ഫിയയുടെ പിന്തുണ ഉറപ്പാണ്.

ഇതെല്ലാം കണക്കിലെടുത്തു സർക്കാർ ഫിയയെ സാങ്കേതിക അറിവുകളുടെ പിൻബലമുള്ള തേനീച്ചവളർത്തൽ സ്ഥാപനമായി നോട്ടിഫൈ ചെയ്തു തുല്യപങ്കാളികളാക്കേണ്ടതാണ്.

2. കേരളാ ബീ കീപ്പിംഗ് സ്റ്റാൻഡേർഡ്

ഫിയയുടെ നേതൃത്വത്തിൽ തേനീച്ചവളർത്തലിനു സ്റ്റാൻഡേർഡ്സ് ഉണ്ടാക്കി സംസ്ഥാനത്തു നടപ്പിലാക്കാൻ ശ്രമിക്കേണ്ടതാണ്. ബിഐഎസ് മാനദണ്ഡമുള്ള തേനീച്ചക്കൂടുകൾ മാത്രമേ കർഷകരും വ്യവസായിക അടിസ്ഥാനത്തിൽ തേനീച്ചവളർത്തൽ നടത്തുന്നവരും ഉപയോഗിക്കാവൂ.

ഇത്തരം കൂടുകൾ സംസ്ഥാന തേൻ മിഷനിൽ നിന്നും കെവികെ, കൃഷി ഡയറക്ടറേറ്റ്, ഹോർട്ടികോർപ്, ഫിയ വഴി കർഷകർക്ക് സബ്സിഡി നിരക്കിൽ കൊടുക്കേണ്ടതാണ്. ബീ ഫാമുകളെ വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി പരിരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്.

3. "സ്റ്റേറ്റ് ഹണി മിഷൻ’

പ്രധാനമന്ത്രിയുടെ തേൻ മിഷൻ പദ്ധതിയിലൂടെ കേരളത്തിലെ തേനീച്ച കർഷകരെ ഉൾകൊള്ളാനും അവരുടെ ആദായം വർധിപ്പിക്കാനും തേനീച്ച കോളനികളുടെ ശാസ്ത്രീയ പരിപാലനം ഉറപ്പു വരുത്താനും സാധിക്കും.

ഇതിനായി കാർഷിക ഉത്പാദന കമ്മീഷണറും കൃഷി വകുപ്പും കൂടി കേന്ദ്ര സർക്കാരിൽ പിഎം തേൻ മിഷൻ ഫണ്ട് ലഭ്യമാകാൻ പ്രയത്നിക്കണം. കേരളത്തിലെ ’സ്റ്റേറ്റ് ഹണി മിഷൻ’ ഊർജിതപ്പെടുത്തി ശാസ്ത്ര സാങ്കേതിക അറിവുകൾ ഉൾകൊള്ളിച്ച് കാർഷിക വിളകളുടെ ഉത്പാദനവർധനവിനു ഉപയോഗിക്കാം.

നബാർഡ്, ലീഡ് ബാങ്കുകൾ, മറ്റു സാന്പത്തിക ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ യോജിപ്പിച്ചു സ്റ്റേറ്റ് ഹണി മിഷൻ കർഷകർക്ക് സഹായം ലഭ്യമാക്കണം.ആവശ്യം അനുസരിച്ചു തേനീച്ചപ്പെട്ടി കളും,ഉപകരണങ്ങളും സർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളിലൂടെ കർഷകർക്ക് ലഭ്യമാക്കുകയും വേണം.

4. വിത്തുത്പാദനം

വിവിധയിനം തേനീച്ചകളെ പരപരാഗണത്തിന് ഉപയോഗിച്ച് ഗുണനിലവാരമുള്ള വിത്തുകൾ ഉത്പാദിപ്പിക്കാൻ കേരളകാർഷിക വിഭാഗത്തിന്‍റെ വിത്ത് ഉത്പാദന പദ്ധതിയിലൂടെ കഴിയും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വിത്തുകൾ ഉപയോഗിക്കുന്നതുവഴി കൂടുതൽ മേന്മയുള്ള വിളകളുണ്ടാകുകയും അധിക ലാഭം കർഷകർക്കു കിട്ടുകയും ചെയ്യും.

പരപരാഗണം വഴിയുണ്ടാകുന്ന കായകളും വിത്തുകളും നല്ല ഗുണമുള്ളവയാണ്. സർക്കാർ വിത്തു ഫാമുകളിൽ തേനീച്ചകളെ ഉപയോഗിച്ച് വിത്ത് ഉത്പാദനം നടത്താൻ പോളിസി തന്നെ ഉണ്ടാകേണ്ടതാണ്. സഹകരണാടിസ്ഥാനത്തിലോ കരാർ വഴിയോ ഇത് യാഥാർഥ്യമാക്കാം.

5. ഗുണനിലവാരത്തിനു ഹാൾമാർക്ക്

ഫിയയെ പോലുള്ള എൻജിഒകളെ ടെസ്റ്റിംഗ് ലാബുകളിൽ ഗുണമേ· സർട്ടിഫിക്കേഷന് (ഹാൾമാർക്ക്) ചുമതലപ്പെടുത്തിയാൽ തേൻ കയറ്റുമതിക്ക് പ്രചോദനമാകും. ഹാൾമാർക്കുള്ള തേൻ ആഭ്യന്തര വിപണിയിൽ എത്തിയാൽ അതു സാധാരണ ഉപഭോക്താക്കളുടെ വിശ്വാസം കൂട്ടുകയും ചെയ്യും.