Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നാട്ടുമാവുകൾക്കും പ്ലാവുകൾക്കും കാവലാളായ...
പാരന്പര്യത്തിന്റെ കരുത്തിൽ ബീന...
ബോബന്റെ ഏദൻതോട്ടം; ഇലച്ചെടിക...
വർണശോഭയിൽ തിളങ്ങി ശ്രീവിദ്യയു...
പ്രകൃതി സൗഹൃദകൃഷിയുടെ ഉപാസകന...
ജൈവകൃഷിയെ പ്രണയിച്ച് ഹൃദ്രോഗ വ...
കൃഷിയിൽ കനകന്റെ മഞ്ഞുമ്മൽ പാഠ...
മിയാവാക്കി വനം മുതൽ ഒക്സിജൻ സ്പ...
മുറിയിൽ യമുന ഒരുക്കുന്നത് മൈക്...
Previous
Next
Karshakan
കൊക്കോയ്ക്ക് പൊൻ തിളക്കം; കർഷകർക്ക് ആവേശം
Wednesday, May 22, 2024 11:26 AM IST
ജിബിൻ പാലാ
ഒരു കാലത്ത് ആർക്കും വേണ്ടാതെ അണ്ണാനും എലിയും വവ്വാലും കിളികളുമൊക്കെ കൊത്തിപ്പറിച്ചു തിന്നിരുന്ന കൊക്കോക്ക് ഇപ്പോൾ നല്ല കാലം. ചോക്ലേറ്റിനും മറ്റുമായി വിദേശ രാജ്യങ്ങളിൽ കൊക്കോയ്ക്ക് ഡിമാൻഡ് ഏറിയതോടെ വില അഞ്ചിരട്ടി വരെ വർധിച്ചു.
വിലയുടെ കുതിച്ചുകയറ്റം കണ്ടു നിരവധി കർഷർ വീണ്ടും കൊക്കോ കൃഷിക്ക് തയാറായി മുന്നോട്ടു വരുന്നുണ്ട്. കാര്യമായ പരിചരണമില്ലാതെ മികച്ച വരുമാനം നേടാമെന്നതാണ് ഇതിന്റെ പ്രത്യേകത.
മധ്യകേരളത്തിൽ മുണ്ടക്കയം വാഴൂർ, കറുകച്ചാൽ, പാന്പാടി, പാലാ, ഈരാറ്റുപേട്ട, പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇടവിളയായും തനിവിളയായും കൊക്കോ നട്ടു തുടങ്ങി.
കഴിഞ്ഞ വർഷം പച്ചക്കുരു കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 300-320 രൂപയായിട്ടുണ്ട്. ഉണക്കക്കുരുവിന് 220 രൂപയിൽ നിന്ന് 900 വരെയെത്തി. ഒരു വർഷത്തിനുള്ളിൽ 300 ശതമാനത്തിലധികം വില വർധിച്ച വിള എന്ന ലോക റിക്കാർഡും കൊക്കോ സ്വന്തമാക്കിക്കഴിഞ്ഞു.
ആഗോള കൊക്കോ ഉത്പാദനം 11 ശതമാനം കുറയുമെന്നാണ് ഇന്റർനാഷനൽ കൊക്കോ ഓർഗനൈസേഷന്റെ നിഗമനം. അങ്ങനെ വന്നാൽ വില വീണ്ടും ഉയർന്നേക്കാം.
കൊക്കോ മുഖ്യവിളയായിട്ടുള്ള ആഫ്രിക്കയിലെ ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ ബ്ലാക്ക് പോഡ് രോഗം പടർന്നു പിടിച്ചതുമൂലം ഉത്പാദനത്തിൽ കാര്യമായ കുറവ് സംഭവിച്ചതും അതുവഴി കയറ്റുമതിയിൽ ഇടിവുണ്ടായതുമാണ് അന്താരാഷ്ട്ര മാർക്കറ്റിൽ കൊക്കോയ്ക്ക് ഡിമാൻഡ് വർധിപ്പിച്ചത്.
കോവിഡിനുശേഷം നിരവധി ചോക്ലേറ്റ് കന്പനികൾ പുതിയതായി തുടങ്ങിയതും കൊക്കോയുടെ ആവശ്യം വർധിപ്പിക്കുന്നതിനിടയാക്കി. ചോക്ലേറ്റിന്റെ പ്രധാന പ്രകൃതിദത്ത അസംസ്കൃത വസ്തുവാണു കൊക്കോ.
കേരളത്തിലാദ്യമായി കൊക്കോ ഉത്പാദക സഹകരണ സംഘം തുടങ്ങിയ കോട്ടയം മണിമലയിലെ കർഷകരാണ് ഇപ്പോഴത്തെ വിലവർധനവിൽ ഏറ്റവുമധികം സന്തോഷിക്കുന്നത്. റബറിന് ഇടവിളയായി കൊക്കോ കൃഷി ചെയ്തു വിജയിച്ചതിന്റെ സന്തോഷവും ഇവർക്കുണ്ട്.
മണിമലയിലെ കൊക്കോ ഉത്പാദക സംഘത്തിലെ കർഷകരുടെ കൂട്ടായ്മ സിടി 40 എന്ന ഒരിനം കൊക്കോ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കട്ടി കുറഞ്ഞ തോടും കൂടുതൽ വലിപ്പവും തൂക്കവുമുള്ള കുരുവുമാണ് ഇതിന്റെ സവിശേഷത.
ഇതുൾപ്പെടെ നിരവധി ഇനങ്ങൾ മണിമല കൊക്കോ ഉത്പാദക സഹകരണസംഘം കൃഷി ചെയ്യുന്നു. പ്രസിഡന്റ് കെ. ജെ. വർഗീസിന്റെ (മോനായി) വീടിനു സമീപത്തെ തോട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചത്.
സിടി40, ചുവന്ന നിറമുള്ള ക്രയോള, ആഫ്രിക്കൻ വംശജനായ ട്രിനിറ്റാരിയോ, പച്ചനിറമുള്ള ഫോറസ്റ്റീറോ തുടങ്ങിയ ഇനങ്ങളാണ് കർഷകർ കൂടുതലായും കൃഷി ചെയ്യുന്നത്. ഇവയുടെ തൈകൾ സംഘം കർഷകർക്കായി വിതരണം ചെയ്യുന്നുമുണ്ട്.
റെഡ് ചോക്ലേറ്റ് നിർമാണത്തിനുപയോഗിക്കുന്ന തയ്വാൻ ഇനം ലോക പ്രശസ്തമാണ്. തണൽ ഇഷ്ടപ്പെടുന്ന വിളയായതിനാൽ റബർ തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്യാമെന്നതാണ് കൊക്കോയുടെ എറ്റവും വലിയ പ്രത്യേകത.
റബർ വിലയിടിവുമൂലം ബുദ്ധിമുട്ടുന്ന കർഷകർക്ക് ഇതു വഴി ചെറുതല്ലാത്ത ആശ്വാസമാണ് ലഭിക്കുന്നത്. മേയ്- ജൂണ്‍ മാസങ്ങളാണ് കൊക്കോയുടെ വിളവെടുപ്പുകാലം. എന്നാൽ, ജലസേചന സൗകര്യമുണ്ടെങ്കിൽ വേനൽക്കാലത്തും കൊക്കോ സമൃദ്ധമായി വിളയും.
നട്ടു രണ്ടാം കൊല്ലം വിളവെടുക്കാമെന്നതാണു കൊക്കോ കൃഷിയുടെ ഗുണം. മൂന്നാം വർഷം മുതൽ പൂർണതോതിൽ വിളവെടുക്കാം. അഞ്ചാം വർഷം ഒരു ചെടിയിൽ നിന്ന് ഒരു കിലോ ഉണക്കക്കുരു ലഭിക്കും.
ആറാം വർഷം രണ്ടു കിലോയും ഏഴാം വർഷം നാലു കിലോയും കിട്ടും. നല്ല പരിചരണം നൽകിയാൽ പത്താം വർഷം മുതൽ കുറഞ്ഞതു 10 കിലോ ഉണക്കക്കുരു ലഭിക്കും. നാലു കിലോ കായ പൊട്ടിച്ചാൽ ഒരു കിലോ പച്ചക്കുരു എന്നതാണ് കണക്ക്.
കുട്ടികൾക്കുൾപ്പെടെ ആർക്കുവേണമെങ്കിലും കൊക്കോ വിളവെടുക്കാം. സംസ്കരണ പ്രക്രിയയും ലളിതമാണ്. ഇതിനാൽ കൂലി ചെലവിലും കുറവുണ്ട്. അടിസ്ഥാന വളം കൊടുത്തു തൈ നട്ടു കഴിഞ്ഞാൽ കായ ഉണ്ടാകുന്നതിനു മുന്‍പായി ചെറിയ രാസവള പ്രയോഗം നടത്തിയാൽ മതി.
കോട്ടയം ജില്ലയിൽ തന്നെ പാദുവയിലെ കർഷകനായ കണിപറന്പിൽ ഔസേപ്പച്ചൻ റബർ തോട്ടത്തിൽ ഇടവിളയായിട്ടാണ് കൊക്കോ കൃഷി തുടങ്ങിയത്. 20 ഃ 10 എന്ന കണക്കിൽ നട്ടിരിക്കുന്ന റബറിനു നടുവിൽ 15 അടി അകലം നൽകിയാണ് കൊക്കോ നട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒന്നര ലക്ഷം രൂപയുടെ കൊക്കോ അഞ്ച് ഏക്കറിൽ നിന്നു ലഭിച്ചു. 900 തൈകളുണ്ട്. വില കൂടിയതോടെ തോട്ടങ്ങൾ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാനും വാവലും കുരങ്ങും പന്നിയും തോട്ടത്തിൽ കടക്കാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചാണ് അവരുടെ ആലോചന.
കൊക്കോയുടെ ചുവട്ടിൽ ഗ്രീൻനെറ്റ് വിരിച്ച് അണ്ണാനും പക്ഷികളും തിന്ന ശേഷം കളയുന്ന കുരു ശേഖരിക്കാനുള്ള നടപടികൾ മണിമല സംഘത്തിലെ ചില കർഷകർ നടത്തുന്നുണ്ട്.
കറുത്ത കായ് രോഗം
മഴക്കാലത്ത് എത്തുന്ന കറുത്ത കായ് രോഗമാണ് കൊക്കോയുടെ പ്രധാന ഭീഷണി. ഫൈറ്റോഫ്തോറ എന്ന കുമിൾ മൂലമാണ് ഈ രോഗമുണ്ടാകുന്നത്. അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പമുള്ളപ്പോൾ ഈ കുമിളുകൾ ഇളം കായകളുടെ പുറത്ത് പെറ്റുപെരുകുന്നതാണ് കാരണം.
ബോർഡോ മിശ്രിതമാണ് രോഗം നിയന്ത്രിക്കാൻ പറ്റിയ കുമിൾ നാശിനി. സൾഫർ പ്രയോഗത്തിലൂടെയും ഇതു തടയാം. വേനൽക്കാലത്ത് വെള്ളീച്ചയുടെ ആക്രമണവും ഉണ്ടാകാറുണ്ട്.
ടാറ്റാമിഡ പോലുള്ള കീടനാശിനി പ്രയോഗത്തിലൂടെ ഇതിനെ നിയന്ത്രിക്കാം. വേനൽക്കാലങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജലസേചനം നടത്തണം. യഥാസമയം കൊന്പു കോതൽ (പ്രൂണിംഗ്) നടത്താത്തതും രോഗം വ്യാപിക്കാൻ കാരണമാണ്.
2015ൽ തുടങ്ങിയ മണിമല കൊക്കോ ഉത്പാദക സഹകരണ സംഘം അമേരിക്കയിലേക്കു നേരിട്ട് കൊക്കോ കയറ്റി അയച്ചിരുന്നു. ബെൽമൗണ്ട് എന്ന പേരിൽ ചോക്ലേറ്റും നിർമിച്ചു. ചോക്ലേറ്റ് വിപണിയിൽ ബെൽമൗണ്ടിന് ശ്രദ്ധേയമായ സ്ഥാനമാണുള്ളത്.
കൂടാതെ നാച്ചുറൽ കപ്പ് ഐസ്ക്രീം, ബട്ടർ, പൗഡർ, വിന്നാഗിരി, വൈൻ എന്നിങ്ങനെ വിവിധ മൂല്യവർധിത ഉത്പന്നങ്ങളും സംഘം വിപണിയിലെത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം രണ്ടു കോടി രൂപയുടെ വിറ്റുവരവാണ് സംഘത്തിനു ലഭിച്ചത്.
കൊക്കോ തൈകളുടെ ഡിമാൻഡ് വർധിച്ചതോടെ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മണിമലയ്ക്കു സമീപം മൂലേപ്ലാവിലുള്ള ഔട്ട്ലെറ്റ് വഴി തൈകളും വില്പന നടത്തുന്നുണ്ട്. വിവിധയിനങ്ങളിലായി ഒരു ലക്ഷത്തോളം തൈകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്.
ഉയർന്ന വില കുറയാതിരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംഘം നടത്തുന്നതെന്നും ഭാവിയിൽ കൊക്കോ ലേലം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് സംഘം കടക്കുമെന്നും പ്രസിഡന്റ് കെ.ജെ. വർഗീസ് പറഞ്ഞു.
ഫോണ്‍ : 9447184735
നാട്ടുമാവുകൾക്കും പ്ലാവുകൾക്കും കാവലാളായി മലബാർ നഴ്സറി
അന്യം നിന്നു പോകുന്ന നാട്ടുമാവുകൾക്കും അപൂർവയിനം പ്ലാവുകൾക്കും കാവലാളായി കൊല്ലം-തിരുവനന്ത
പാരന്പര്യത്തിന്റെ കരുത്തിൽ ബീനയുടെ കൃഷി
കോട്ടയം ജില്ലയിൽ കടുത്തുരുത്തി കാഞ്ഞിരത്താനം സ്വദേശി വെട്ടിക്കത്തടത്തിൽ ബീന മാത്യു വർഷങ്ങളായ
ബോബന്റെ ഏദൻതോട്ടം; ഇലച്ചെടികളുടെ അതിശയ സാമ്രാജ്യം
തിരുവനന്തപുരത്ത് ആറ്റിങ്ങലിനു സമീപം മംഗലപുരത്താണ് നൂറുവർഷം പഴക്കമുള്ള അതിമനോഹരമായ ഫ്
വർണശോഭയിൽ തിളങ്ങി ശ്രീവിദ്യയുടെ സൂര്യകാന്തിപ്പാടം
സൂര്യകാന്തിപ്പാടങ്ങൾ കാണണമെങ്കിൽ കേരള അതിർത്തി കടക്കണമെന്ന ചിന്ത മാറിത്തുടങ്ങിയിട്ട് നാളു
പ്രകൃതി സൗഹൃദകൃഷിയുടെ ഉപാസകനായി തങ്കച്ചൻ
പ്രകൃതി സൗഹൃദകൃഷിയുടെ തികഞ്ഞ ഉപാസകനാണ് പാലക്കാട് ജില്ലയിലെ പൂടുര്‍ നാരകക്കാട് തങ്കച്ചൻ ജോ
ജൈവകൃഷിയെ പ്രണയിച്ച് ഹൃദ്രോഗ വിദഗ്ധൻ
വിഷരഹിതമായ പച്ചക്കറി മാത്രമല്ല, നെല്ലും മത്സ്യവും മാംസവും ഒരുക്കി കാൻസറിൽനിന്നും ഹൃദ്രോഗത്ത
കൃഷിയിൽ കനകന്റെ മഞ്ഞുമ്മൽ പാഠം
എറണാകുളം ജില്ലയിൽ ഏലൂരിനു സമീപം മഞ്ഞുമ്മലിൽ 45 സെന്റ് ഭൂമിയിൽ ജൈവകൃഷിയിലൂടെ വർഷം മൂന്നു ല
മിയാവാക്കി വനം മുതൽ ഒക്സിജൻ സ്പോട്ട് വരെ
ലോകം ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ അഡ്വ. ബിജു കളപ്പുരയിൽ തൊടുപുഴ മടുക്കത്താനത്തെ പുരയി
മുറിയിൽ യമുന ഒരുക്കുന്നത് മൈക്രോഗ്രീൻ പാടങ്ങൾ
കെഎസ്ഇബി സീനിയർ സൂപ്രണ്ടായിരുന്ന എസ്. യമുന ശരീരത്തിനു ഗുണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾക്കായി
തങ്കച്ചൻ നിർമിച്ചത് 200 ഫാമുകൾ
കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനമെന്ന മാനേജ്മെന്റ് തന്ത്രം കൃഷിയിടത്തിൽ പയറ്റി വിജയിച്ചിരിക്കു
ആദായവഴിയിൽ ആന്റണിയുടെ ആട് ജീവിതം
ചുരുങ്ങിയ മുതൽ മുടക്കിൽ ആടുകൃഷിയിൽ നിന്ന് ആദായമുണ്ടാക്കുന്ന വഴികൾ അറിയണമെങ്കിൽ ആന്റണി തേ
കാർഷിക മൂല്യവർധനയിലെ തുളസിജയം
കൃഷി ചെയ്യാൻ സ്ഥലമില്ല, സമയം തീരെ പോരാ, ചെയ്താൽ തന്നെ നഷ്ടമാണ്, ചെയ്യുന്നതുകൊണ്ട് എന്തു പ്രയോ
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
കൃഷിഭൂമി സ്വന്തമായിട്ടില്ലെങ്കിലും കാർഷികാഭിമുഖ്യമുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയി
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
നാട്ടുമാവുകൾക്കും പ്ലാവുകൾക്കും കാവലാളായി മലബാർ നഴ്സറി
അന്യം നിന്നു പോകുന്ന നാട്ടുമാവുകൾക്കും അപൂർവയിനം പ്ലാവുകൾക്കും കാവലാളായി കൊല്ലം-തിരുവനന്ത
പാരന്പര്യത്തിന്റെ കരുത്തിൽ ബീനയുടെ കൃഷി
കോട്ടയം ജില്ലയിൽ കടുത്തുരുത്തി കാഞ്ഞിരത്താനം സ്വദേശി വെട്ടിക്കത്തടത്തിൽ ബീന മാത്യു വർഷങ്ങളായ
ബോബന്റെ ഏദൻതോട്ടം; ഇലച്ചെടികളുടെ അതിശയ സാമ്രാജ്യം
തിരുവനന്തപുരത്ത് ആറ്റിങ്ങലിനു സമീപം മംഗലപുരത്താണ് നൂറുവർഷം പഴക്കമുള്ള അതിമനോഹരമായ ഫ്
വർണശോഭയിൽ തിളങ്ങി ശ്രീവിദ്യയുടെ സൂര്യകാന്തിപ്പാടം
സൂര്യകാന്തിപ്പാടങ്ങൾ കാണണമെങ്കിൽ കേരള അതിർത്തി കടക്കണമെന്ന ചിന്ത മാറിത്തുടങ്ങിയിട്ട് നാളു
പ്രകൃതി സൗഹൃദകൃഷിയുടെ ഉപാസകനായി തങ്കച്ചൻ
പ്രകൃതി സൗഹൃദകൃഷിയുടെ തികഞ്ഞ ഉപാസകനാണ് പാലക്കാട് ജില്ലയിലെ പൂടുര്‍ നാരകക്കാട് തങ്കച്ചൻ ജോ
ജൈവകൃഷിയെ പ്രണയിച്ച് ഹൃദ്രോഗ വിദഗ്ധൻ
വിഷരഹിതമായ പച്ചക്കറി മാത്രമല്ല, നെല്ലും മത്സ്യവും മാംസവും ഒരുക്കി കാൻസറിൽനിന്നും ഹൃദ്രോഗത്ത
കൃഷിയിൽ കനകന്റെ മഞ്ഞുമ്മൽ പാഠം
എറണാകുളം ജില്ലയിൽ ഏലൂരിനു സമീപം മഞ്ഞുമ്മലിൽ 45 സെന്റ് ഭൂമിയിൽ ജൈവകൃഷിയിലൂടെ വർഷം മൂന്നു ല
മിയാവാക്കി വനം മുതൽ ഒക്സിജൻ സ്പോട്ട് വരെ
ലോകം ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ അഡ്വ. ബിജു കളപ്പുരയിൽ തൊടുപുഴ മടുക്കത്താനത്തെ പുരയി
മുറിയിൽ യമുന ഒരുക്കുന്നത് മൈക്രോഗ്രീൻ പാടങ്ങൾ
കെഎസ്ഇബി സീനിയർ സൂപ്രണ്ടായിരുന്ന എസ്. യമുന ശരീരത്തിനു ഗുണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾക്കായി
തങ്കച്ചൻ നിർമിച്ചത് 200 ഫാമുകൾ
കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനമെന്ന മാനേജ്മെന്റ് തന്ത്രം കൃഷിയിടത്തിൽ പയറ്റി വിജയിച്ചിരിക്കു
ആദായവഴിയിൽ ആന്റണിയുടെ ആട് ജീവിതം
ചുരുങ്ങിയ മുതൽ മുടക്കിൽ ആടുകൃഷിയിൽ നിന്ന് ആദായമുണ്ടാക്കുന്ന വഴികൾ അറിയണമെങ്കിൽ ആന്റണി തേ
കാർഷിക മൂല്യവർധനയിലെ തുളസിജയം
കൃഷി ചെയ്യാൻ സ്ഥലമില്ല, സമയം തീരെ പോരാ, ചെയ്താൽ തന്നെ നഷ്ടമാണ്, ചെയ്യുന്നതുകൊണ്ട് എന്തു പ്രയോ
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
കൃഷിഭൂമി സ്വന്തമായിട്ടില്ലെങ്കിലും കാർഷികാഭിമുഖ്യമുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയി
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
Latest News
ടി.പി. വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: നീക്കമില്ലെന്ന് സര്‍ക്കാര്‍; രമ നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി
വീണ്ടും അപകടമുണ്ടാക്കി "കല്ലട' ബസ്; നിര്‍ത്തിയിട്ടിരുന്ന പിക്ക് അപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു
ക്വാറി ഉടമയെ കാറിനുള്ളില്‍വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി
കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു
അനധികൃതമായി നികത്തിയ നെൽവയലുകൾ പഴയ സ്ഥിതിയിലാക്കും: റവന്യു മന്ത്രി
Latest News
ടി.പി. വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: നീക്കമില്ലെന്ന് സര്‍ക്കാര്‍; രമ നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി
വീണ്ടും അപകടമുണ്ടാക്കി "കല്ലട' ബസ്; നിര്‍ത്തിയിട്ടിരുന്ന പിക്ക് അപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു
ക്വാറി ഉടമയെ കാറിനുള്ളില്‍വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി
കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു
അനധികൃതമായി നികത്തിയ നെൽവയലുകൾ പഴയ സ്ഥിതിയിലാക്കും: റവന്യു മന്ത്രി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top