ചികിത്സാ ധനസമാഹരണം: ലക്ഷ്യം നേടിയ സന്തോഷത്തിൽ വാഴക്കുളം മർച്ചന്‍റ്സ് അസോ.
Monday, June 24, 2024 5:11 AM IST
വാഴക്കുളം: ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ പ്രവർത്തനവുമായി വാഴക്കുളം മർച്ചന്‍റ്സ് അസോസിയേഷൻ. മഞ്ഞള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ പരേതനായ മേയ്ക്കൽ മനോജിന്‍റെ ഭാര്യ ഡിൻസിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള 40 ലക്ഷം കണ്ടെത്തുന്നതിനായാണ് മർച്ചന്‍റ്സ് അസോസിയേഷൻ പ്രവർത്തനമാരംഭിച്ചത്.

സുമനസുകളുടെ സഹായത്തോടെ ചികിത്സക്കും തുടർച്ചയ്ക്കുമായി 58 ലക്ഷത്തോളം ധന സഹായമായി ലഭിച്ചു. ഇതിനായി വാഴക്കുളം മർച്ചന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ 20 അംഗ ധന സമാഹരണ കമ്മിറ്റി രൂപീകരിച്ചിരുന്നു.

സ്വദേശത്തുള്ളവരും വിദേശത്തുള്ളവരും ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും ഉൾപ്പെടെ സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണ് കുറഞ്ഞ കാലയളവിലൽ ഇത്രയും തുക കണ്ടെത്താൻ സാധിച്ചത്.

ആസ്റ്റർ മെഡിസിറ്റിയിൽ നടക്കുന്ന ചികിത്സയുടെ സാന്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനും ഫാ. തോമസ് മഞ്ഞകുന്നേൽ, ജോണി മെതിപ്പാറ, സിജു സെബാസ്റ്റ്യൻ, സാജു ടി. ജോസ്, ഡോ. മാത്യൂസ് നന്പേലി, ഡോ. സോണി ജെയിംസ്, തോമസ് വർഗീസ്,

ജിജി മാത്യു എന്നിവർ അംഗങ്ങളായ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും, ആവശ്യത്തിനുള്ള പണം ലഭിച്ചതിനാൽ ധനസമാഹരണം അവസാനിപ്പിച്ചതായും വാഴക്കുളം മെർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റും കോഡിനേഷൻ കമ്മിറ്റി ചെയർമാനമായ സിജു സെബാസ്റ്റ്യൻ പറഞ്ഞു.

12 വർഷങ്ങൾക്ക് മുൻപ് റോഡ് അപകടത്തിൽ ഭർത്താവ് മരിച്ച ശേഷം ഡിൻസി വാടക വീട്ടിലായിരുന്നു താമസം. സിഎംസി സിസ്റ്റേഴ്സ് സൗജന്യമായി നൽകിയ സ്ഥലത്ത് വാഴക്കുളം പിഒ ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് ഇവർക്ക് വീട് നിർമിച്ചു നൽകി. ഏഴാം ക്ലാസിൽ പഠിക്കുന്ന ഏക മകനാണ് ഒപ്പമുള്ളത്. സുമനസ്‌സുകളുടെ സഹായത്തോടെ പുതു ജീവൻ ലഭിച്ച സന്തോത്തിലാണ് ഡിൻസി.