കോടതി ഫീസ് വർധനയ്ക്കെതിരേ അഭിഭാഷകർ
Friday, June 28, 2024 4:17 AM IST
പത്തനംതിട്ട: കേരള സർക്കാരിന്‍റെ 2024ലെ കേരള ഫിനാൻസ് ബില്ലിലൂടെ കൊണ്ടുവന്നിരിക്കുന്ന കോടതി ഫീസുകളുടെ വർധന ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് ബാർ അസോസിയേഷൻ.

കുടുംബക്കോടതി, ചെക്ക് കേസുകൾ, സിവിൽ നടപടികൾ എന്നിവയിൽ വരുത്തിയിരുന്ന കോടതി ഫീസ് വർധന സാധാരണക്കാരെ സാരമായി ബാധിക്കുമെന്നും ബില്ല് പിൻവലിക്കണമെന്നും ജില്ലാ ബാർ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് സാം കോശി അധ്യക്ഷത വഹിച്ച യോഗം മുൻ പ്രസിഡന്‍റ് എ.എസ്. സൈമൺ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ടി.എച്ച്. സിറാജുദീൻ, ട്രഷറർ ജോമോൻ കോശി, അഭിഭാഷകരായ ആശ ചെറിയാൻ, ജ്യോതിരാജ്, കിരൺരാജ്. ജോണി കെ. ജോർജ്, ജിബിൻ ജോർജ് വർഗീസ്, സുനിൽ എസ്. ലാൽ, വി.എസ്. ശിവകുമാർ, ഷാജി മോൻ എന്നിവർ പ്രസംഗിച്ചു.