ഫെഡറൽ ബാങ്കിൽ ഓഫീസറാകാം
യോഗ്യത: ബിരുദാനന്തര ബിരുദം

ഫെഡറൽ ബാങ്കിൽ ഓഫീസർ തസ്തികയിൽ അവസരം. ഓൺലൈനിൽ അപേക്ഷിക്കാം. ജൂണിയർ മാനേജമെന്‍റ് ഗ്രേഡ് -1 തസ്തികയിലാണ് നിയമനം.

യോഗ്യത: ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. അപേക്ഷകർ പത്ത്, പ്ലസ് ടു/ ഡിപ്ലോമ, ബിരുദ പിജി തലങ്ങളിൽ 60% മാർക്ക് നേടിയവരാകണം.

പ്രായം: 2024 ജൂൺ ഒന്നിന് 27 കവിയരുത്. പട്ടികവിഭാഗത്തിന് അഞ്ച് വർഷം ഇളവ് ലഭിക്കും. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് മേഖലകളിൽ ജോലിപരിചയമുള്ളവർക്ക് ഒരു വർഷം ഇളവനുവദിക്കും.

യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക. =ശമ്പളം: 48,480-85,920

തെരഞ്ഞെടുപ്പ്: ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്‌റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ, പഴ്സ‌നൽ ഇന്‍റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കി. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സെപ്റ്റംബർ ഒന്നിന്.

ഓഗസ്റ്റ് 23, 26 തീയതികളിൽ മോക് ടെസ്റ്റിനും അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്കു രണ്ടു വർഷം പ്രൊബേഷൻ.

അപേക്ഷ ഫീസ്: 700 രൂപ. പട്ടികവിഭാഗത്തിന് 140 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം. =ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.federalbank.co.in