ഇ­സ്ലാ­മ­ബാ­ദ്: പാക്കിസ്ഥാന്‍ മുസ്‌­ലിം ലീഗ് നേതാ­വ് ഷ­ഹ­ബാ­സ് ഷെ­രീ­ഫ് രണ്ടാം ത­വ­ണ­യും പാ­ക് പ്ര­ധാ­ന­മ­ന്ത്രി­. ദേശീയ അസംബ്ലിയാണ് ഷഹബാസിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത­ത്.

ദേശീ­യ അം­ബ്ലി­യില്‍ ഷ­ഹ­ബാ­സി­ന് 201 വോ­ട്ടു­കള്‍ ല­ഭി­ച്ച­താ­യി സ്­പീ­ക്കര്‍ അ­റി­യിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ പിടിഐയിലെ ഒമര്‍ അയൂബ് ഖാന് 92 വോട്ടുകള്‍ മാത്രമാണ് ലഭി­ച്ചത്. ആകെ 169 വോ­ട്ടു­ക­ളാ­ണ് വോട്ടെടുപ്പില്‍ വിജയി­ക്കാന്‍ വേണ്ടിയിരുന്ന­ത്.

രണ്ടാം തവണയാണ് ഷഹബാസ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്‍റെ ഇളയ സഹോദരനാണ് ഷഹബാസ്.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാ­മ­നിര്‍ദേശം ചെയ്­തത്. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലായിരുന്നു നാമനിര്‍­ദേശം.

വലിയ ബഹളങ്ങള്‍ക്കിടെയാണ് സഭയില്‍ വോട്ടെടുപ്പ് നടന്നത്. ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാരിനെയാണ് ഷഹബാസ് ഷെരീഫ് നയിക്കുക.