പിഡിഡിപിയുടെ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ
പിഡിഡിപിയുടെ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ
Wednesday, September 19, 2018 10:35 PM IST
കൊച്ചി: പീപ്പിൾസ് ഡെയറി ഡെവലപ്മെന്‍റ് പ്രോജക്ടിന്‍റെ (പിഡിഡിപി) പുതിയ ഉത്പന്നങ്ങൾ വിപണിയിൽ. നിലവിലുള്ള ഉത്പന്നങ്ങൾക്കു പുറമേ ബട്ടർ, പനീർ, കപ്‌കേർഡ്, പാൽകോവ, മിൽക്ക് പേട തുടങ്ങിയ പാൽ ഉത്പന്നങ്ങൾകൂടിയാണ് വിപണിയിൽ എത്തിയിട്ടുള്ളത്.

പുതിയ ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനം പിഡിഡിപി ബ്രാൻഡ് അംബാസഡറായ ചലച്ചിത്ര നടൻ അനൂപ് മേനോൻ നിർവഹിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യാതിഥിയായിരുന്നു. പിഡിഡിപി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ, വൈസ് ചെയർമാൻ ഫാ. അരുണ്‍ വലിയവീട്ടിൽ, സെൻട്രൽ സൊസൈറ്റി സെക്രട്ടറി കെ.ജെ. ബോബൻ, ട്രഷറർ കെ.എ. വർഗീസ് എന്നിവർ പ്രസംഗിച്ചു.

വിപണി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി നിലവിലുള്ള ഉത്പന്നങ്ങൾ ഇനി പുതിയ രൂപത്തിലുള്ള പായ്ക്കറ്റുകളിലാകും ഉപഭോക്താക്കളിലേക്ക് എത്തുക. പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാൽ സംഭരിച്ചു വിപണിയിലെത്തിക്കുന്ന പിഡിഡിപി പാലിനു പുറമെ നെയ്യ്, തൈര്, ഐസ്ക്രീം എന്നിവയും വിപണിയിലെത്തിക്കുന്നുണ്ട്. വ്യത്യസ്ത ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകൾ പീപ്പിൾസ് ഐസ്ക്രീം എന്ന പേരിലാണു വിപണിയിലെത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.