ന്യൂഡൽഹി: മാധ്യമപ്രവർത്തനം രാഷ്‌ട്രീയ ശക്തികളിൽനിന്നും രാഷ്‌ട്രീയശക്തികൾ മാധ്യമപ്രവർത്തനത്തിൽനിന്നും അകന്നുനിൽക്കണമെന്ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന.

ഈ മാസം പുറത്തിറങ്ങിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയുടെ പശ്ചാത്തലത്തിൽ ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സൂചിക തയാറാക്കിയ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്‍റെ പ്രസ്താവന.

ഈ വർഷത്തെ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ 151-ാമതാണ് ഇന്ത്യയുടെ സ്ഥാനം. 2002 മുതൽ ആഗോള മാധ്യമസാഹചര്യങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ടേഴ്സ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഇന്ത്യയുടെ താഴ്ന്ന റാങ്കിംഗിന് പ്രധാന കാരണം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട വ്യക്തികളിൽ കൂടുതൽ കേന്ദ്രീകൃതമാകുന്നതുകൊണ്ടാണെന്ന് സൂചികയുടെ ഈ വർഷത്തെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

മാധ്യമസ്വാതന്ത്ര്യം എന്നതു വാർത്താറിപ്പോർട്ടുകൾ വരെ നീളുന്ന അഭിപ്രായസ്വാതന്ത്ര്യം മാത്രമല്ലെന്നും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്നും റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്‍റെ ഡയറക്‌ടർ ജനറൽ തിബൗ ബ്രുട്ടിൻ പറഞ്ഞു.


മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശത്തിൽ സുതാര്യത വേണമെന്നും മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങളിൽ പൂർണ അന്വേഷണം വേണമെന്നും പാരീസ് ആസ്ഥാനമായ സംഘടന ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകരുടെ സ്വകാര്യതയെ കടന്നാക്രമിച്ച പെഗാസസ് കേസിൽ സ്വതന്ത്ര ഏജൻസികളുടെ അന്വേഷണം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കാഷ്മീർ അടക്കമുള്ള വാർത്തകളിൽ സുതാര്യതയും വൈവിധ്യവും ഉറപ്പാക്കാൻ വിദേശമാധ്യമങ്ങളിലേക്കും വാർത്താ സ്രോതസുകൾ തുറക്കപ്പെടണം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം 151-ാം സ്ഥാനത്തേക്കു പതിച്ചെങ്കിലും റാങ്കിംഗിന് ഭരണനിർവഹണവുമായി നേരിട്ടു ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മാധ്യമപ്രവർത്തനം ജനാധിപത്യവുമായി ബന്ധപ്പെട്ടുകിടക്കുകയാണെന്നും ശക്തമായ ജനാധിപത്യങ്ങൾക്കെല്ലാം ശക്തമായ പൊതുസംഭാഷണങ്ങളുണ്ടെന്നും ബ്രുട്ടിൻ വ്യക്തമാക്കി.