മോറിഗാവ്: വിദേശി എന്നാരോപിച്ച് ആസാം പോലീസ് ബംഗ്ലാദേശിലേക്ക് നാട് കടത്തിയ സ്കൂൾ അധ്യാപകൻ മോറിഗാവ് ജില്ലയിലെ ഇന്നലെ സ്വന്തം വീട്ടിൽ തിരിച്ചെത്തി.

ഖയ്റുൾ ഇസ്ലാമിനോടൊപ്പം എട്ടു പേരെയുംകൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇസ്ലാമിനെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോകുന്ന വീഡിയോ കണ്ടുവെന്നു കുടുംബാംഗങ്ങൾ അവകാശപ്പെടുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ അദ്ദേഹത്തെ തിരിച്ചെത്തിച്ചുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഇദ്ദേഹത്തെ തടവിൽ പാർപ്പിച്ചിരുന്നത് എവിടെയാണെന്ന് ആസാം ബോർഡർ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൂടെയുണ്ടായിരുന്ന എട്ട് പേരെ ഗോൾപാറ ജില്ലയിലെ ഡിറ്റൻഷൻ സെന്‍ററിലേക്കു മാറ്റിയെന്ന് പോലീസ് അറിയിച്ചു.


2016ൽ ഫോറിനർ ട്രൈബ്യൂണൽ ആണ് ഇസ്ലാമിനെ വിദേശിയായി പ്രഖ്യാപിച്ചത്. രണ്ടു വർഷം തടവിൽ കഴിഞ്ഞവരെ വിട്ടയയ്ക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് 2020ൽ ഇയാളെ വിട്ടയച്ചിരുന്നു.

ഫോറിനർ ട്രൈബ്യൂണൽ വിധിക്കെതിരേ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീൽ ഇപ്പോഴും കെട്ടിക്കിടക്കുകയാണെന്ന് ഭാര്യ പറഞ്ഞു.