ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. രാജ്യത്ത് ആക്ടീവ് കോവിഡ് കേസുകൾ 3,395 ആയി. ഇതിൽ 1,336 കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. മഹാരാഷ്‌ട്രയും ഡൽഹിയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

2025 ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഏഴ് പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ അഞ്ചു പേരും ഡല്‍ഹിയില്‍ രണ്ടുപേരും കോവിഡ് ബാധിച്ച് മരിച്ചു.


കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വര്‍ധനവ് മൂലം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.