ഹൈവേയിലെ കുഴി യാത്രക്കാർക്ക് ഭീഷണി
Wednesday, September 4, 2024 11:56 PM IST
കുരുവിക്കൂട്: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ - പൊൻകുന്നം റോഡിൽ കുരുവിക്കൂട് കവലയിൽ ടാറിംഗ് തകർന്ന് കുഴി പ്രത്യക്ഷപ്പെട്ടു. കപ്പാട് റോഡ് ചേരുന്നിടത്താണ് കുഴി. ഇത് മൂലം കപ്പാട് റോഡിൽ നിന്ന് വാഹനങ്ങൾ വന്നാലും പാലാ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വശം ചേർന്നാലും ബസ് കാത്തുനിൽക്കുന്ന യാത്രക്കാരുടെ ദേഹത്തും കടകളിലും വെളളം തെറിക്കും. കുഴി ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടിച്ച് മധ്യത്തിലേക്കു പെട്ടെന്ന് കടക്കുന്നതും അപകടഭീഷണിയാണ്.


ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിനുള്ള ഒരുക്കത്തിലാണ് ഇവിടുത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ. കുഴി അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഓട്ടോതൊഴിലാളികളുടെ യോഗം ആവശ്യപ്പെട്ടു. എം.ജെ. അഭിലാഷ്, സജീവ് മാടപ്പള്ളിൽ, ഷാജി കോയിക്കൽ, ഷാജി കുരുവിക്കൂട്, ഷിബുമോൻപിള്ള, എം.ആർ. രാജേഷ്, രതീഷ്‌കുമാർ, ഷിജോ കുരുവിക്കൂട് തുടങ്ങിയവർ പ്രസംഗിച്ചു.