വയോജനങ്ങളെ സഭ ചേർത്തുപിടിക്കുന്നത് മഹനീയ കാര്യം: ജില്ലാ കളക്ടർ
Wednesday, September 4, 2024 7:17 AM IST
മണർകാട്: വയോജനങ്ങളെ സഭ ചേർത്തുപിടിക്കുന്നതും അവർക്കു പ്രത്യേക സ്ഥാനം നൽകുന്നതും മഹനീയ കാര്യമാണെന്ന് കോട്ടയം കളക്ടർ ജോൺ വി. സാമുവേൽ. സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചു നടത്തിയ വയോജനങ്ങളെ ആദരിക്കലും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കൾ ജീവിതത്തിന്‍റെ ഭാഗമാണെന്ന് തിരിച്ചറിയുന്ന ഒരു കാലഘട്ടം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇത്തരം സമ്മേളനം ചെറുപ്പക്കാരോട് ആവശ്യപ്പെടുന്നത് അതുതന്നെയാണെന്നും കളക്ടർ പറഞ്ഞു.

മുംബൈ ഭദ്രാസനാധിപനും അയർലന്‍ഡ് പാത്രിയർക്കൽ വികാരിയുമായ തോമസ് മാർ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇടവകയിലെ 80 വയസ് കഴിഞ്ഞ വയോധികരെ കളക്ടർ ഉപഹാരം നൽകി ആദരിച്ചു.

ദേവാലയത്തിന്‍റെ സ്ഥാപന ഉദ്ദേശവും ചരിത്ര പശ്ചാത്തലവും 2024ലെ പ്രധാന കർമ പദ്ധതികളുടെ വിശദീകരണവും ഉൾക്കൊള്ളുന്ന സംക്ഷിപ്ത വിവരണം പ്രോഗ്രാം കോ-ഓർഡിനേറ്റർ കുര്യക്കോസ് കോർഎപ്പിസ്കോപ്പ കളക്ടർക്കു നൽകി പ്രകാശനം ചെയ്തു. മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.

ഉന്നതവിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ വിദ്യാർഥികൾ, പള്ളിവക സ്ഥാപനങ്ങളിലെ വിദ്യാർഥികൾ എന്നിവർക്കുള്ള മെറിറ്റ് അവാർഡ് വിതരണം മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. 


പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, കത്തീഡ്രൽ ട്രസ്റ്റിമാരായ വർഗീസ് ഐപ്പ്, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ്, സെക്രട്ടറി വി.ജെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.

മണർകാട് കത്തീഡ്രൽ ദേശത്തിന് അനുഗ്രഹം: മാത്യൂസ് മാർ അപ്രേം

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് കത്തീഡ്രൽ ദേശത്തിന് അനുഗ്രഹമായിത്തീർന്ന ദേവാലയമാണെന്ന് അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖലാധിപന്‍ മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത.

മണർകാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്‍റെ മൂന്നാം ദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കുശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ദൈവമാതാവ് ഹൃദയത്തിലും ആത്മാവിലും നിർമലയായിരുന്നു. ഈ പെരുന്നാൾ ആചരിക്കുമ്പോൾ മാതാവിന്‍റെ ജീവിത വിശുദ്ധി ആർജ്ജിക്കുവാന്‍ വിശ്വാസികൾക്ക് സാധിക്കണമെന്നും മെത്രാപ്പോലീത്താ പറഞ്ഞു. ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ ധ്യാനപ്രസംഗം നടത്തി.