ഭാര്യയെ കഴുത്തറത്തു കൊന്ന കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം
Wednesday, September 4, 2024 2:08 AM IST
പള്ളിക്കത്തോട്: പള്ളിക്കത്തോട് ടൗണില്‍ പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറത്തു കൊന്നകേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആനിക്കാട് അരുവിക്കുഴി തോണക്കര ജോര്‍ജിനെയാണു കോട്ടയം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

ജഡ്ജി എല്‍സമ്മ ജോസഫാണു വിധി പുറപ്പെടുവിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വര്‍ഷംകൂടി തടവില്‍ കഴിയണം. 2016 ഏപ്രില്‍ നാലിനാണു കേസിനാസ്പദമായ സംഭവം. പള്ളിക്കത്തോട് ഗ്രാമീണ്‍ബാങ്കിനു മുന്നിൽവച്ച് ജോര്‍ജ് ഭാര്യ ലൂസി ജോര്‍ജിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യയുമായി അകന്നുകഴിയുകയായിരുന്ന ഇയാള്‍ മുന്‍വൈരാഗ്യവും സംശയവും മൂലമാണു കൊല നടത്തിയത്. ഗ്രാമീണ്‍ബാങ്കില്‍ ഇരുവരുടെയും പേരില്‍ സ്വര്‍ണപ്പണയ വായ്പ ഉണ്ടായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണു വേര്‍പിരിയുന്നതിലേക്ക് നയിച്ചത്.


പണയം പുതുക്കുന്നതിനായി ബാങ്കിലെത്തിയതായിരുന്നു ലൂസി. ഇതിന്‍റെ അറിയിപ്പ് പ്രതിക്കും ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ജനങ്ങള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഗിരിജാ പാര്‍വതിയുടെ നേതൃത്വത്തില്‍ 28 സാക്ഷികളെയും 27 പ്രമാണങ്ങളും ഹാജരാക്കി. പൊന്‍കുന്നം എസ്എച്ച്ഒ ആയിരുന്ന പി.എം. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.