സിഎസ്ഐ ഭരണ കാര്യാലയം തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് വൈദികർ
Thursday, June 27, 2024 6:18 AM IST
തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയുടെ ഭരണ കാര്യാലയം തുറന്നു പ്രവർത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വൈദികർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിഷപ് റോയ്സ് മനോജ് വിക്ടറിനെയും കെ.ജി. സൈമണെയും അഡ്മിനിസ്ട്രേറ്റീവ് പ്രതിനിധികളായി മഹായിടവകയിൽ നിയോഗിച്ചത്.

എന്നാൽ ജനാധിപത്യ ഭരണസംവിധാനമുള്ള സിഎസ്ഐ സഭയിൽ ഭരണ പ്രതിപക്ഷങ്ങളെ ഏകോപിച്ചു കൊണ്ടുപോകുന്നതിനു പകരം സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി പുറത്താക്കപ്പെട്ടവരെയും കൂട്ടിയാണ് ഇവർ ഭരണ നിർവഹണത്തിനെത്തിയതെന്നു റവ. ജെ. ജയരാജ് പറഞ്ഞു.

സുപ്രീം കോടതി വിധിയെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും ബിഷപ് അനധികൃതമായി തുടരുകയായിരുന്നു. ഇത് വിശ്വാസികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിനു കാരണമായത്.

നിലവിൽ കാര്യാലയം തുറന്ന് പ്രവർത്തിക്കാത്തതിനാൽ സിഎസ്ഐ യുടെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഏകദേശം ഒരു മാസമായി എൽഎംഎസ് കോന്പൗണ്ട് ഭരണ കാര്യാലയം അടഞ്ഞുകിടക്കുകയാണെന്നും വൈദീകർ പറഞ്ഞു.

മുൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ.ടി.ടി. പ്രവീണ്‍, റവ. സിബിൻ, റവ. ക്രിസ്റ്റൽ ജയരാജ്, റവ. ദേവരാജ്, റവ. ജസ്റ്റിൻ കുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.