ആനയെഴുന്നള്ളിപ്പിന് വിപുലമായ സജ്ജീകരണം
Wednesday, April 24, 2024 7:02 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവ ആനയെഴുന്നള്ളിപ്പിന് സജ്ജീകരണങ്ങള്‍ വിപുലമാക്കി. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയംഗം ചുമതലയുള്ള കമ്മിറ്റി രൂപീകരിച്ച് മേല്‍നോട്ടം വഹിക്കുന്നുണ്ട്. നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും എഴുന്നള്ളിപ്പ്. ഉത്സവത്തിന് അണിനിരക്കുന്ന ആനകളുടെ പരിശോധനനടത്തി. ദേവസ്വം കൊട്ടിലാക്കല്‍ പറമ്പിലാണ് ആനകളുടെ പരിശോധന നടത്തുന്നത്. മൃഗഡോക്ടര്‍മാരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധനാസംഘത്തിലുള്ളത്.

പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും. വനംവകുപ്പ് റിപ്പോര്‍ട്ട് മൃഗസംരക്ഷണവകുപ്പിന് കൈമാറും. അത് വിലയിരുത്തിയാണ് മൃഗസംരക്ഷണവകുപ്പ് ഫിറ്റ്‌നസ് നല്‍കുന്നത്. പാപ്പാന്‍മാരുടെ വിവരങ്ങളും ആനകളുമായുള്ള സമ്പര്‍ക്കവും വിലയിരുത്തും. തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്തവയാണ് അധികം ആനകളും.

ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എല്‍. സുനിലാല്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ.വി. ഷിബു എന്നിവരുടെ നേത്യത്വത്തില്ലായിരുന്നു പരിശോധന. ആനകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴോ, പോകുമ്പോഴോ ആളുകള്‍ ആനകളുടെ അടുത്തേക്ക് പോകുവാനോ, സ്പര്‍ശിക്കുവാനോ സാധിക്കാത്തവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സമയം പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദങ്ങള്‍ക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ആനകള്‍ക്ക് കുളിക്കുന്നതിനും വേനല്‍ച്ചൂടില്‍നിന്നു രക്ഷപ്പെടുന്നതിനുമായി ഷവര്‍ ബാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 17 ആനകളെയാണു എഴുന്നള്ളിക്കുന്നതെങ്കിലും 25 ആനകളെയാണു ക്ഷേത്രപറമ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനായാണ് കൂടുതല്‍ ആനകളെ കൊണ്ടുവന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ആനകളെ പരിശോധനയ്ക്ക് വിധേയമാക്കും. എലിഫന്‍റ് സ്‌ക്വാഡ് പ്രവര്‍ത്തനം 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തുണ്ട്.

കൂടൽമാണിക്യത്തിൽ ഇന്ന്

രാവിലെ 8.30 മുതല്‍ ശീവേലി. 9.30 മുതല്‍ വിളക്ക്. പഞ്ചാരിമേളത്തിന് ഇരിങ്ങാലക്കുട രാജീവ് വാര്യര്‍ പ്രമാണം വഹിക്കും.

സ്പെഷല്‍ പന്തലില്‍

ഉച്ചതിരിഞ്ഞ് ഒന്നു മുതല്‍ 4.15 വരെ തിരുവാതിരക്കളി, 4.15 മുതല്‍ അഞ്ചുവരെ മണ്ണാറശാല കാരിക്കമഠം ധന്യ നന്ദകുമാറിന്‍റെ ഭരതനാട്യം, അഞ്ചുമുതല്‍ 5.30 രെ ശ്രീലക്ഷ്മി മക്രേരിയുടെ ഭരതനാട്യം, 5.30 മുതല്‍ 6.30 വരെ ഊരകം കെ. ശ്രീദേവിയുടെ കര്‍ണാടക സംഗീതം, 6.30 മുതല്‍ 7.30 വരെ കണ്ണൂര്‍ പഞ്ചമുഖിയുടെ ഭരതനാട്യം, 7.30 മുതല്‍ രാത്രി 8.30 വരെ നിരുപമ എസ്. ചിറത്തിന്‍റെ കര്‍ണാടകസംഗീതം, 8.30 മുതല്‍ 9.15 വരെ കണ്ണൂര്‍ തലശേരി ദീപ്തി പ്രേംശാന്തിന്‍റെ ഭരതനാട്യം, 9.15 മുതല്‍ 10 വരെ തൃശൂര്‍ ഗൗരി പാര്‍വതിയുടെ നൃത്തനൃത്യങ്ങള്‍, 10 മുതല്‍ 10.45 വരെ കല്ലംകുന്ന് കൈരളി നൃത്തവിദ്യാലയം കലാമണ്ഡലം മിനി രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തം.

സംഗമം വേദിയില്‍

ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 3.30 വരെ തിരുവാതിരക്കളി, 3.30 മുതല്‍ നാലുവരെ നിരഞ്ജന്‍ ടി. മേനോന്‍റെ ശാസ്ത്രീയ സംഗീതം, നാലുമുതല്‍ അഞ്ചുവരെ ഭവപ്രിയ അയ്യരും വിദ്യാലക്ഷ്മി അയ്യരും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, അഞ്ചുമുതല്‍ ആറുവരെ ചെന്നൈ രമ്യ വെങ്കിട്ടരാമന്‍റെ ഭരതനാട്യം, ആറുമുതല്‍ അമ്പലപ്പുഴ വിജയകുമാറിന്‍റെ സോപാനസംഗീതം, ഏഴുമുതല്‍ എട്ടുവരെ ഡോ.എന്‍. ബിജു ബാലകൃഷ്ണന്‍റെ ഭക്തിഗാനാഞ്ജലി, എട്ടുമുതല്‍ ഒമ്പതുവരെ ബിന്ദു ലക്ഷ്മിയും പ്രദീപും അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തം, ഒമ്പതുമുതല്‍ 10 വരെ ഇരിങ്ങാലക്കുട ഡോ. ഷൈമയും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തം, 9.30ന് വിളക്ക്, 12ന് കഥകളി: ദേവയാനി ചരിതം, അംബരീഷചരിതം. അവതരണം ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട .