Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗരാജന്, കര്‍ണാടക സംഗീതത്തിലെ അതികായന്. ട്രെഡ് മില്‍ ടെസ്റ്റിന്റെ സൂക്ഷ്മതയും ഇരുമ്പിന്റെ കരുത്തുമുണ്ടായിരുന്നു ടിഎംടിയുടെ സംഗീത നിലപാടുകള്‍ക്ക്. അദ്ദേഹത്തിന്റെ 101-ാം ജന്മദിനം ചൊവ്വാഴ്ച...
ശിഷ്യഗണങ്ങള്‍ക്കു മുന്നില്‍ ടി.എം. ത്യാഗരാജന് എന്ന ഗുരുവിന് ഒറ്റ നിര്‍ബന്ധമേയുണ്ടായിരുന്നുള്ളൂ- സ്വരജ്ഞാനം വേണം. അതെങ്ങനെ കിട്ടും? കഠിനാധ്വാനം ചെയ്യണം. വര്‍ണം പാടിക്കൊണ്ടിരിക്കുന്ന ശിഷ്യരോട് നിമിഷാര്ധത്തിലായിരിക്കും നിര്‍ത്താന്‍ പറയുക. ഉടന്‍ ചോദ്യവും വരും- വര്‍ണത്തില്‍ ഇപ്പോള്‍ പാടിനിര്‍ത്തിയ സ്വരം ഏത്? അതു പറയാനുള്ള കഴിവുണ്ടാക്കുകയാണ് ശിഷ്യരുടെ ഉത്തരവാദിത്തം. ഇത്തരം ഇന്‍സ്റ്റന്റ് ടെസ്റ്റുകള്‍ അതേ വേഗത്തില്‍ അറിവു പകരുമെന്നായിരുന്നു ത്യാഗരാജന്റെ പക്ഷം.
ഇത്രയും നിര്‍ബന്ധമുള്ള ഗുരുവിനു ക്ലാസുകളില്‍ മറ്റു കടുംപിടിത്തങ്ങളൊന്നുമില്ല. ചിലപ്പോള്‍ 15 മിനിറ്റുകൊണ്ട് ഒരു ക്ലാസ് തീര്‍ക്കും. ഇഷ്ടവിനോദമായ ശീട്ടാട്ടത്തിന് (ചീട്ടുകളി) ഇരിക്കും. ടിവിയില്‍ ക്രിക്കറ്റ് മാച്ചോ ടെന്നീസ് കളിയോ ഉണ്ടെങ്കില്‍ ആ ആവേശത്തില്‍ ക്ലാസ് പിറ്റേ ദിവസത്തേക്കു മാറ്റിയെന്നും വരും.
ഇതൊന്നും പക്ഷേ സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് എതിരായില്ല. സമയത്തിനും ഭാഷയ്ക്കും മതത്തിനും അതീതമാണ് സംഗീതമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പരീക്ഷണങ്ങള്‍ സംഗീതത്തെ കൊല്ലാക്കൊല ചെയ്യുന്നതാകരുതെന്നു ശഠിച്ചു. സംഗീതം നിങ്ങള്‍ക്കു വേണ്ടിയല്ല, മറിച്ച് നിങ്ങള്‍ സംഗീതത്തിനു വേണ്ടിയുള്ളതാണെന്ന് പിന്തലമുറകളെ ഓര്‍മിപ്പിക്കുകയും ചെയ്തു.
കച്ചേരി കുടുംബം
തഞ്ചാവൂരില്‍ സംഗീത, നൃത്ത പാരമ്പര്യമുള്ള കുടുംബത്തിലാണ് ടി.എം. ത്യാഗരാജന്റെ ജനനം. ബറോഡ സഭകളില്‍ ആസ്ഥാന വിദ്വാന്മാരായിരുന്നു മുത്തച്ഛനും മുതുമുത്തച്ഛനും. തഞ്ചാവൂര്കര് എന്ന കുടുംബപ്പേരുള്ള പിന്മുറക്കാര് ഇന്നും വഡോദരയിലുണ്ട്.
മൃദംഗ വിദ്വാനായിരുന്ന പിതാവ് മഹാലിംഗം പിള്ളയില്‍നിന്നാണ് ത്യാഗരാജന് ആദ്യസ്വരങ്ങള്‍ പഠിച്ചത്. പിന്നീട് സാക്ഷാല്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായതും അദ്ദേഹത്തിനു സ്വന്തം മകനെപ്പോലെയായതും ചരിത്രം.
എട്ടാം വയസില്‍ തിരുവയ്യാറ് സഭയിലായിരുന്നു ത്യാഗരാജന്റെ ആദ്യത്തെ കച്ചേരി. വളരെ സീനിയറായിരുന്ന വിദ്വാന് പുതുക്കോട്ടൈ ദക്ഷിണാമൂര്‍ത്തി പിള്ളയാണ് അന്നു മൃദംഗത്തില്‍ ഒപ്പം. പയ്യന്റെ പ്രകടനത്തില്‍ അദ്ദേഹം അക്ഷരാര്‍ഥത്തില്‍ അന്തംവിട്ടുപോയി. കച്ചേരിയുടെ ഒടുക്കം ത്യാഗരാജനെ കൈകളില്‍ എടുത്തുയര്‍ത്തിയാണ് അദ്ദേഹം അനുഗ്രഹിച്ചത്. എന്തൊരു മോഹനമായ നിമിഷം!
ആദ്യകാലത്ത് പിതാവും സഹോദരന് തമ്പുസ്വാമിയും ത്യാഗരാജന്റെ കച്ചേരികള്‍ക്കു പതിവായി മൃദംഗം വായിക്കുമായിരുന്നു. വയലിനില്‍ ഒപ്പമുണ്ടാകുക മറ്റൊരു സഹോദരന് ബാലസുബ്രഹ്മണ്യനും. അങ്ങനെ കച്ചേരികള്‍ക്കു മിക്കപ്പോഴും ഫാമിലി ടീം അണിനിരന്നു. രണ്ടു സഹോദരങ്ങളും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു.
ഏഴു മക്കളുണ്ടായിട്ടും അവരിലാരെയും നിര്‍ബന്ധിച്ചു സംഗീതരംഗത്തേക്കു കൊണ്ടുവരാന്‍ ത്യാഗരാജന് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയം. സ്വന്തം വഴികള്‍ തെരഞ്ഞെടുക്കാന്‍ അവരെ സ്വതന്ത്രമായി വിടുകയാണ് അദ്ദേഹം ചെയ്തത്.
ടിഎംടി എന്ന പ്രസ്ഥാനം
വായ്പ്പാട്ടുകാരനില്നിന്നു രചയിതാവായും കമ്പോസര്‍ ആയും സ്ഥാപനമേധാവിയായും അനേകരുടെ പ്രിയപ്പെട്ട ഗുരുനാഥനായും ത്യാഗരാജന് സഞ്ചരിച്ചു. സംഗീത പാരമ്പര്യത്തെക്കുറിച്ചും തിയറിയെക്കുറിച്ചും ആഴത്തിലുള്ള അറിവു നേടി. ചെന്നൈയിലെ സര്‍ക്കാര്‍ സംഗീത കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു. 81ല്‍ വിരമിച്ച ശേഷം ചെന്നൈ മ്യൂസിക് അക്കാദമിയുടെ സംഗീതാധ്യാപകര്ക്കുള്ള കോളജിന്റെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.
അറിയപ്പെടാത്ത രചയിതാക്കളുടെ അപൂര്‍വമായ കൃതികള്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കാന്‍ ത്യാഗരാജന് പ്രത്യേകം ശ്രദ്ധ ചെലുത്തി. ഇവരില്‍ ചെങ്കല്‍വരായ ശാസ്ത്രി, രാമസ്വാമി ശിവന്, അണ്ണയ്യ തുടങ്ങിയവരും ഉള്‍പ്പെടും. ആണ്ടാളുടെ തിരുപ്പാവൈ, മാണിക്യവാസകരുടെ തിരുവെമ്പാവൈ എന്നിവയ്ക്ക് ഈണമിട്ട് നൊട്ടേഷനുകള്‍ അടക്കം പ്രസിദ്ധീകരിച്ചു. പ്രഗത്ഭരായ ശിഷ്യരുടെ നീണ്ടനിര തന്നെയുണ്ട് ടിഎംടിക്ക്.
ശെമ്മാങ്കുടിയുടെ കീഴില്‍ അഭ്യസിച്ചതിനാല്‍ ഗുരുകുല സമ്പ്രദായത്തിന്റെ ഗുണങ്ങളെയും പോരായ്മകളെയും കുറിച്ച് ടിഎംടിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത്യാവശ്യം പക്വത നേടുംവരെ ശിഷ്യരെ കനപ്പെട്ട രാഗങ്ങള്‍ തലയില്‍ വച്ചുകൊടുത്തു കഷ്ടപ്പെടുത്താറില്ല. പല്ലവിയും അനുപല്ലവിയും തെറ്റുകൂടാതെ പാടിയിട്ടേ ചരണത്തിലേക്കു കടക്കാന്‍ സമ്മതിക്കൂ. കച്ചേരി നടത്തുകയല്ല, സംഗീതം പഠിക്കുക എന്നതായിരിക്കണം ലക്ഷ്യമെന്ന് അദ്ദേഹം ശിഷ്യരെ എക്കാലവും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
അവര്‍ക്കു മുന്നില്‍ ചിട്ടസ്വരങ്ങള്‍ ഏറ്റവും അഴകോടെ വച്ചു. നൊട്ടേഷനുകള്‍ മാറ്റുകയെന്നത് ഒരിക്കലും അംഗീകരിച്ചില്ല. അനുകരിക്കാന്‍ പ്രയാസമുള്ള രീതികളിലൂടെയാണ് അദ്ദേഹം ശിഷ്യരെ അഭ്യസിപ്പിച്ചത്. എങ്കിലും അതെല്ലാം സഫലമായി. ശെമ്മാങ്കുടിയുടെ ശിഷ്യനായിരുന്നിട്ടും സ്വന്തം ബാണി രൂപപ്പെടുത്തി. സംഗീതത്തെ കാലാതീതമാക്കി.
നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം 2007 ജൂണ്‍ 27നായിരുന്നു ടി.എം. ത്യാഗരാജന്റെ അന്ത്യം. സംഗീത കലാനിധി ബഹുമതി, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, സംഗീത ചൂഡാമണി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഹരിപ്രസാദ്
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
Latest News
കേജരിവാളിന്റെ മോചനം വൈകും; ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ
കാത്ത് ലാബിന്റെ പ്രവര്‍ത്തനം മുടങ്ങി; കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി
കീഴ്വഴക്കം ലംഘിച്ചു, ബിജെപി പാര്‍ലമന്ററി ജനാധിപത്യത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്നു: കൊടിക്കുന്നില്‍ സുരേഷ്
വ്യാജ മദ്യദുരന്തം; മുഖ്യപ്രതി പിടിയിൽ
ഗാസയിൽ മുതിർന്ന ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ
Latest News
കേജരിവാളിന്റെ മോചനം വൈകും; ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ
കാത്ത് ലാബിന്റെ പ്രവര്‍ത്തനം മുടങ്ങി; കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി
കീഴ്വഴക്കം ലംഘിച്ചു, ബിജെപി പാര്‍ലമന്ററി ജനാധിപത്യത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്നു: കൊടിക്കുന്നില്‍ സുരേഷ്
വ്യാജ മദ്യദുരന്തം; മുഖ്യപ്രതി പിടിയിൽ
ഗാസയിൽ മുതിർന്ന ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top