ജൽ ജീവന്‍ മിഷന്‍ റോഡ് നവീകരണം: എഗ്രിമെന്‍റ് നടപടികള്‍ പൂര്‍ത്തിയാകുന്നു
Sunday, June 23, 2024 6:56 AM IST
ചങ്ങനാശേരി: നിയോജകമണ്ഡലത്തില്‍ നടന്നുവരുന്ന ജൽ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ ഭാഗമായി റോഡിനുണ്ടായ തകര്‍ച്ച പരിഹരിക്കുന്നതിനുള്ള എഗ്രിമെന്‍റ് നടപടികള്‍ പൂർത്തിയാകുന്നതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.

വാട്ടര്‍ അഥോറിട്ടിയുടെ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ഹരികൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കാര്‍ത്തിക, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിജു, അസിസ്റ്റന്‍റ് എന്‍ജിനിയര്‍ രഞ്ജു തുടങ്ങിയവരുമായി നടന്ന ചർച്ചയ്ക്കുശേഷമാണ് എംഎല്‍എ ഇക്കാര്യമറിയിച്ചത്.

ജൽ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട പൈപ്പിടുന്ന പ്രവൃത്തികള്‍ കൃത്യമായ മേല്‍നോട്ടത്തിലൂടെ നടന്നുവരികയാണെന്നും പൈപ്പിട്ട റോഡുകള്‍ നവീകരിക്കുന്നതിനാവശ്യമായ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനു വേണ്ടി കൂടുതലായി തുക അനുവദിച്ച് അതിന്‍റെ എഗ്രിമെന്‍റ് നടത്തിയിരിക്കുന്നതെന്നും എംഎല്‍എ അറിയിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്നേതന്നെ ലഭിക്കേണ്ട പൈപ്പുകളും അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കാത്തതാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന സമയത്ത്‌ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും എംഎല്‍എ പറഞ്ഞു.

നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളിലും ഇടറോഡുകളിലും മറ്റു പ്രദേശങ്ങളിലുമെല്ലാം പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നത് വളരെ വലിയ നേട്ടമാണ്. കുറിച്ചി പഞ്ചായത്തിലെ റോഡുകളുടെ നവീകരണത്തിനായി ഏകദേശം 4.98 കോടി രൂപയും വാഴപ്പള്ളി പഞ്ചായത്തിലെ റോഡുകളുടെ നവീകരണത്തിനായി 3.20 കോടി രൂപയും മാടപ്പള്ളി പഞ്ചായത്തിലെ റോഡുകളുടെ നവീകരണത്തിനും പ്രവൃത്തികള്‍ക്കുമായി 3.91 കോടി രൂപയും അധികമായി അനുവദിച്ചിട്ടുണ്ട്.

മറ്റു പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്കായുള്ള എസ്റ്റിമേറ്റ് ടെന്‍ഡര്‍ നടപടിയിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തൃക്കൊടിത്താനം പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ നടന്നുപോവുകയാണ്. ഈ പഞ്ചായത്തില്‍ 40 ശതമാനവും പായിപ്പാട് പഞ്ചായത്തിലെ 35 ശതമാനവും വര്‍ക്കുകള്‍ മാത്രമാണ് നടക്കാനുള്ളതെന്നും വാട്ടര്‍ അഥോറിറ്റി സൂപ്രണ്ട് എന്‍ജിനീയര്‍ അറിയിച്ചു.