കൊല്ലം: സമൂഹത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്ന ലഹരി വിപത്തിനെതിരേ ജനാധിപത്യപരമായ ഏകീകൃത പോരാട്ടം അനിവാര്യമാണെന്ന് കൊല്ലം ബിഷപ് ഡോ.പോൾ ആന്‍റണി മുല്ലശേരി. കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച വിമുക്തി ദർശൻ ലഹരി വിമോചന മാസാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിയെ ഫലപ്രദമായി നേരിടുന്നതിന് സർക്കാർ സംവിധാനങ്ങളും പൊതുസമൂഹവും ഐക്യത്തോടെ തങ്ങളുടെ ധാർമ്മിക ബാധ്യതയും ഉത്തരവാദിത്വവും നിർവഹിക്കുവാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മദ്യ- മയക്കുമരുന്നുകളുടെ ലഭ്യത തയുന്നതിനുളള വ്യക്തവും ശക്തവുമായ നിലപാടുകളും നടപടികളും സ്വീകരിക്കാതെയുളള ലഹരി വിരുദ്ധ പ്രചാരണം കാപട്യവും പരിഹാസ്യവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യ ബോധത്തിൽ വിഷം കലർത്തി സമൂഹത്തിലെ എല്ലാ നന്മമൂല്യങ്ങളെയും നശിപ്പിച്ചിരിക്കുന്ന ലഹരി എന്ന ആസക്തിയുടെ അപകടം തിരിച്ചറിയാനും അതിനെതിരെയുളള പോരാട്ടങ്ങൾ ശക്തമാക്കാനും എല്ലാവരും തയ്യാറാകണമെന്നും ബിഷപ് ആവശ്യപ്പെട്ടു.

വിമുക്തിദർശൻ ലഹരി വിമോചന മാസാചരണത്തി െന്‍റ ഭാഗമായി രൂപതയിലെ വിദ്യാലയങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ലഹരിക്കെതിരേ ജനജാഗ്രതാ സദസുകളും കലാ - സാമൂഹിക പ്രചരണ പ്രവർത്തനങ്ങളും ആരോഗ്യപരമായ അതിജീവന പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് ബിഷപ് പറഞ്ഞു. സമിതി രൂപതാ പ്രസിഡന്‍റ ് യോഹന്നാൻ ആന്‍റണി അധ്യക്ഷത വഹിച്ചു.

ഡയറക്ടർ ഫാ.മിൽട്ടൻ ജോർജ്, വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനു തോമസ്, റവ.ഡോ. ജാക്സൺ ജെയിംസ്, ജനറൽ സെക്രട്ടറി എ. ജെ. ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു.