ന്യൂഡൽഹി: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശത്തുനിന്നു ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയതിനെതിരേ സിപിഎം. കേന്ദ്ര സർക്കാരിന്‍റെ സംസ്കാര ശൂന്യമായ സമീപനമാണ് ഇരട്ടത്താപ്പ് നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശഫണ്ട് സ്വീകരിക്കാനാണ് മഹാരാഷ്‌ട്ര സർക്കാരിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. 2018ലെ പ്രളയകാലത്ത് കേരളത്തിന് വിദേശ ഫണ്ട് നല്കാൻ ഗൾഫ് രാജ്യങ്ങളടക്കം രംഗത്ത് വന്നപ്പോൾ ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാൻ കരുത്തുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരളത്തിനു ലഭിച്ച സഹായം കേന്ദ്രം തടുക്കുകയായിരുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയായപ്പോൾ തീരുമാനം മാറി. മറ്റ് സംസ്ഥാനങ്ങൾക്കും ഇത്തരത്തിൽ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി നൽകുമോയെന്നും ചോദ്യം ഉയരുന്നുണ്ട്.