കൊച്ചി: കേസന്വേഷണം ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) വിജിലന്‍സ് വീണ്ടും നോട്ടീസ് നല്‍കി. ഇന്നലെ ഉച്ചകഴിഞ്ഞ് ഇഡി ഓഫീസില്‍ നേരിട്ടെത്തിയാണ് വിജിലന്‍സ് നോട്ടീസ് കൈമാറിയത്.

കേസന്വേഷണം ഒഴിവാക്കാന്‍ ഏജന്‍റുമാര്‍ മുഖേന ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ കൈക്കൂലി വാങ്ങിയെന്ന കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബു നല്‍കിയ പരാതിയിലാണു നടപടി.

അനീഷ് ബാബുവിനെതിരായ ഇഡി കേസിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 22ന് വിജിലന്‍സ് ഇഡിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, എന്തൊക്കെ വിവരങ്ങളാണു വേണ്ടതെന്ന് വ്യക്തത വരുത്തണമെന്നായിരുന്നു ഇഡിയുടെ മറുപടി.

ഇതേത്തുടര്‍ന്ന് അനീഷ് ബാബുവിനെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത കേസിന്‍റെയും അയച്ച സമന്‍സിന്‍റെയും വിശദാംശങ്ങള്‍ തേടിയാണ് വീണ്ടും നോട്ടീസ് നല്‍കിയതെന്ന് എസ്പി എസ്. ശശിധരന്‍ പറഞ്ഞു.

മറ്റ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


കേസില്‍ അറസ്റ്റിലായ ഇടനിലക്കാരില്‍നിന്നു ലഭിച്ച മൊഴികള്‍ വിശദമായി വിജിലന്‍സ് പരിശോധിച്ചുവരികയാണ്. ഇവരില്‍നിന്നു കണ്ടെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വിശദ പരിശോധനാഫലം ഉടന്‍ ലഭിക്കും. അതു ലഭിച്ചശേഷം ശേഖര്‍കുമാറിനെ ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്‍റെ നീക്കം.

ഇഡി അസി. ഡയറക്‌ടറെ നിലവില്‍ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: വിജിലന്‍സ് കേസില്‍ പ്രതിയായ ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ നിലവില്‍ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ഇതു രേഖപ്പെടുത്തിയ ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ ഇഡി ഉദ്യോഗസ്ഥന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 11ന് പരിഗണിക്കാനായി മാറ്റി. കേസ് ഒതുക്കാന്‍ ഇടനിലക്കാരന്‍ വഴി രണ്ടു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന കേസ് കെട്ടിച്ചമച്ചതാണെന്നാണു ഹര്‍ജിയില്‍ പറയുന്നത്.