ദക്ഷിണ റെയിൽവേ വരുമാനത്തിൽ മുന്നിൽ ചെന്നൈ സെൻട്രൽ റെ‍യിൽവേ സ്റ്റേഷൻ
Tuesday, April 30, 2024 7:13 AM IST
കോയമ്പത്തൂർ: കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന 100 സ്റ്റേഷനുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

1216 കോടി വരുമാനവുമായി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഒന്നാം സ്ഥാനത്തും 564 കോടി വരുമാനവുമായി എഗ്മോർ റെയിൽവേ സ്റ്റേഷൻ രണ്ടാം സ്ഥാനത്തുമാണ്.
325 കോടി രൂപ വരുമാനവുമായി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനാണ് മൂന്നാം സ്ഥാനം.
കോയമ്പത്തൂർ, തിരുവനന്തപുരം, എറണാകുളം, മധുര റെയിൽവേ സ്റ്റേഷനുകൾക്കു പിന്നാലെ റവന്യു ലിസ്റ്റിലുണ്ട്.

കോയമ്പത്തൂരിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളായ ബോത്തനൂർ, വടകോബായ് എന്നിവ ഇപ്പോൾ നവീകരിക്കുന്നുണ്ടെങ്കിലും കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ അധിക അറ്റകുറ്റപ്പണി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും യാത്രക്കാരുടെ ഭാഗത്തി നിന്ന് ഉയർന്നിട്ടുണ്ട്.