മൂവാറ്റുപുഴ: കൗതുകങ്ങളിലൂടെ അറിവു പകരുന്ന മൂവാറ്റുപുഴ കാർഷികമേള കുട്ടികൾക്കും മുതിർന്നവർക്കും ഹരമാകുന്നു. ഇഇസി മാർക്കറ്റിൽ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കാർഷികമേളയിലെ ആണിക്കസേര കൗതുകമാകുന്നു. നൂറോളം ആണികളുടെ മുനയിൽ യഥേഷ്ടം വിശ്രമിച്ചിരിക്കാൻ കഴിയുന്ന ആണി കസേരയാണ് മേള കാണാൻ എത്തുന്നവരെ ആകർഷിക്കുന്നത്.

ഊതുന്പോൾ അടുത്തുവരുന്ന ബോളുകൾ, ഡബിൾ കോണ്‍, പ്ലാസ്മ ഗ്ലോബ്, ആകാശ നിരീക്ഷണ ടെലിസ്കോപ്പുകൾ, മുകളിലേക്ക് കയറുന്ന ഇരുന്പു ചക്രം തുടങ്ങിയവ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും കൗതുകം പകരുന്ന വിജ്ഞാന സാഗരമായി കാർഷികമേളയിൽ ശ്രദ്ധിക്കപ്പെടുന്നു.

എഴുത്തോല, നാരായം, അണ, ചക്രം, പൈസ, പാത്രങ്ങൾ, വിവിധയിനം പൂട്ടുകൾ, ആയുധങ്ങൾ, പെട്ടികൾ തുടങ്ങി പുരാതന കാലങ്ങളിൽ വീടുകളിലും നാട്ടിലും ഉപയോഗിച്ചിരുന്ന പഴയ പാത്രങ്ങൾ, ഉപകരണങ്ങൾ, ആട്ടുകല്ല്, തിരികല്ല് തുടങ്ങി മുതിർന്ന തലമുറയ്ക്ക് ഗൃഹാതുരതയും പുതിയ തലമുറയ്ക്ക് കൗതുകവും സമ്മാനിക്കുന്ന കാഴ്ചകളാണ് മേളയിലുള്ളത്.

വിവിധയിനം ഭക്ഷ്യയോഗ്യമായ കിഴങ്ങുകളും പഴവർഗങ്ങളും പ്രദർശനശാലയിലുണ്ട്. ഭീമൻ കപ്പ, ചേന, വാഴക്കുല തുടങ്ങിയവ കുട്ടികൾക്കും മുതിർന്നവർക്കും അതിശയം ഉളവാക്കുന്നു.