വണ്ടൂർ: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കൂരാട് സ്വദേശി വണ്ടൂർ പോലീസിന്‍റെ പിടിയിലായി. മരുതത്ത് വീട്ടിൽ അബ്ദുൾ ലത്തീഫ് (27) ആണ് വണ്ടൂർ വിഎംസി ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിന് സമീപത്ത് വച്ച് പിടിയിലായത്. ഇയാളിൽ നിന്ന് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 40 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.

3.8 ഗ്രാം കഞ്ചാവും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കഐസ്‌യുവിന്‍റെ വിദ്യാഭ്യാസബന്ദുമായി ബന്ധപ്പെട്ട് വിഎംസി ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പോലീസ്, മൈതാനത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരു വാഹനത്തിൽ നാലുപേർ ഇരിക്കുന്നത് കണ്ടത്.

തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതോടെയാണ് കൂട്ടത്തിൽ ഒരാളായ അബ്ദുൾ ലത്തീഫിന്‍റെ പക്കൽ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. കൂടെയുള്ള മൂന്നു പേർക്ക് ഇതുമായി ബന്ധപ്പെട്ട അറിവില്ലാത്തതിനാൽ ഒരാളുടെ പേരിൽ മാത്രമാണ് കേസ്.

പോലീസ് പരിശോധന മുന്നിൽകണ്ട് തനിക്ക് ഉപയോഗിക്കാനായാണ് എംഡിഎംഎ കൈവശം കരുതിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. കോഴി വണ്ടിയിൽ ജോലിക്കാരനാണ് അബ്ദുൾ ലത്തീഫ്. നേരത്തെ കഞ്ചാവ് ഉപയോഗിച്ചതിന് പിഴ അടച്ചിട്ടുള്ള ആളാണ് പ്രതി. ഇയാളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.