തയ്ക്വോന്‍ഡോ ചാമ്പ്യന്‍ഷിപ്പ് പൊന്നാനി എക്‌സലന്‍റ് ജേതാക്കള്‍
Tuesday, June 25, 2024 7:22 AM IST
മലപ്പുറം : ജില്ലാ തല തയ്ക്വോന്‍ഡോ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ പൊന്നാനി എക്‌സലന്‍റ് ജേതാക്കളായി.ജില്ലാ ജൂണിയര്‍ , സീനിയര്‍ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍.

സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 18 പോയിന്‍റ് നേടി പൊന്നാനി എക്‌സലന്‍റ് ഒന്നാം സ്ഥാനവും 10 പോയിന്‍റ് നേടി ദേവധാര്‍ കോട്ടക്കല്‍ രണ്ടാം സ്ഥാനവും എട്ട് പോയിന്‍റ് നേടി സ്ട്രംഗ്ത് ചെട്ടിപ്പടി മൂന്നാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 16 പോയിന്‍റ് നേടി വണ്ടൂര്‍ മിറക്കിള്‍ ഒന്നാം സ്ഥാനവും 13 പോയിന്‍റ് നേടി പൊന്നാനി എക്‌സലന്‍റ് രണ്ടാം സ്ഥാനവും എഴ്പോയിന്‍റ് നേടി സ്ട്രംഗ്ത് ചെട്ടിപ്പടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 40 പോയിന്‍റ് നേടി എക്‌സലന്‍റ് പൊന്നാനി ഒന്നാം സ്ഥാനവും ഒന്പത് പോയിന്‍റ് നേടി വണ്ടൂര്‍ മിറാക്കിള്‍ രണ്ടാം സ്ഥാനവും ഏഴ് പോയിന്‍റ് നേടി വെല്‍ക്കം തിരൂര്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 36 പോയിന്‍റ് നേടി പൊന്നാനി എക്‌സലന്‍റ് ഒന്നാം സ്ഥാനത്തെത്തി.

17 പോയിന്‍റ് നേടിയ വണ്ടൂര്‍ മിറാക്കിള്‍ രണ്ടാം സ്ഥാനവും ഒന്പത് പോയിന്‍റ് നേടി റോയല്‍ ചലഞ്ച് ആനങ്ങാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മലപ്പുറം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് യു. തിലകന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. തായ്ക്വന്‍ഡോ അസോസിയേഷന്‍ പ്രസിഡന്‍റ് എം. വാസുദേവന്‍ അധ്യക്ഷത വഹിച്ചു മത്സര വിജയികള്‍ക്ക് സംസ്ഥാന ട്രഷറര്‍ എം.എം.എ. നാസര്‍, ജില്ലാ സെക്രട്ടറി പി. രാജേഷ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. അമേച്വര്‍ തായ്ക്വന്‍ഡോ അസോസിയേഷന്‍ സെക്രട്ടറി പി. രാജേഷ്, പ്രസിഡന്‍റ് എം. വാസുദേവന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ സി. സുരേഷ് , കൗണ്‍സില്‍ പ്രതിനിധി എം.എം.എ. നാസര്‍, മോഹന സുന്ദരന്‍, ഇ.സി.എം. ആഷിക്,ദേവന്‍, ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു.