Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്‌ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ തിയറ്ററുകളില്‍. സിഐ ജയശങ്കറായി ബിജുമേനോനും എസ്‌ഐ കാര്‍ത്തിക് വാസുദേവനായി ആസിഫ് അലിയും ലീഡ് വേഷങ്ങളില്‍.

പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള കോംബോ ആയതുകൊണ്ടാണ് ഇവരെ ആലോചിച്ചത്. വളരെ നല്ല സുഹൃത്തുക്കളും തികഞ്ഞ ആര്‍ട്ടിസ്റ്റുകളുമാണ്. ഇരുവരും മത്സരിച്ച് അഭിനയിച്ച സിനിമയാണ്. ഇവരുടെ ഗിവ് ആന്‍ഡ് ടേക്ക് ഭംഗിയായി വന്നു- ജിസ് ജോയ് സണ്‍ഡേ ദീപികയോടു പറഞ്ഞു.

ഫീല്‍ഗുഡില്‍നിന്നു ത്രില്ലറിലേക്ക്...



ഈ ജോണറിൽ ഞാന്‍ ആദ്യമായാണു സിനിമ ചെയ്തത്. ഒരേപോലെയുള്ളതു തന്നെ ചെയ്യാതെ പല ജോണറുകളിൽ ചെയ്യാം എന്നു കരുതി. യാദൃച്ഛികമായി കേട്ട ഒരു സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടപ്പോള്‍ അതുമായി മുന്നോട്ടു പോയി.

കഥ, തിരക്കഥ ആനന്ദ് തേവര്‍കാട്ട്, ശരത് പെരുമ്പാവൂര്‍. സംഭാഷണവും ഗാനങ്ങളും എന്‍റേതാണ്. ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, അനുശ്രീ, മിയ ജോര്‍ജ് ഉള്‍പ്പെടെ എല്ലാവരും സീരിയസ് വേഷങ്ങളില്‍. ഡയറക്ടര്‍ രഞ്ജിത്ത് കാമിയോ റോളില്‍.

‘തലവന്‍’ പറയുന്നത്...



പോലീസിനുള്ളിലെ മേധാവിത്വം, അധികാരക്രമം, പൊളിറ്റിക്‌സ്, ഇന്‍വെസ്റ്റിഗേഷന്‍, അതിന്‍റെ രീതികള്‍, ഈ കഥയിലെ കുറ്റകൃത്യത്തിന്‍റെ പ്രത്യേകതകള്‍, അതു കണ്ടുപിടിക്കാനുള്ള യാത്രകള്‍, പോലീസുകാര്‍ തമ്മില്‍ തമ്മിലുള്ള ഈഗോ.

അയ്യപ്പനും കോശിയും സിനിമയുമായി യാതൊരു ബന്ധവുമില്ല. ഈഗോയൊക്കെ ചെറിയ ലെയര്‍ മാത്രമേയുള്ളൂ. ഇതു പക്കാ ഇന്‍വെസ്റ്റിഗേഷനാണ്. നടന്നേക്കാവുന്നത് എന്നു തോന്നുന്ന കഥ.

ആസിഫുമായി നിരന്തരം സിനിമകള്‍...



ഏതു കഥാപാത്രം കൊടുത്താലും അതിലേക്കു പെട്ടെന്നു മാറാനുള്ള കഴിവ് ആസിഫിനുണ്ട്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഏറ്റവുമെളുപ്പം കഥ പറയാനും ബോധ്യപ്പെടുത്താനുമാവും. അഭിനയത്തിന്‍റെ കാര്യത്തില്‍ ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്ന ആര്‍ട്ടിസ്റ്റാണ്. റോഷാക്കില്‍ അഭിനയിച്ചപ്പോള്‍ മമ്മൂക്ക പോലും ആസിഫിന്‍റെ ടാലന്‍റിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്.

ആദ്യമായി ബിജുമേനോനൊപ്പം...



ഈ കഥ വന്നപ്പോള്‍ ബിജുമേനോന്‍ തന്നെയായിരുന്നു മനസില്‍. കഥ കേട്ടപ്പോള്‍ത്തന്നെ അദ്ദേഹം ഓകെ പറഞ്ഞു. രാജ്യം അംഗീകരിച്ച വലിയ നടന്‍ എന്നതിനപ്പുറം സ്റ്റാര്‍ട്ട്, കാമറ, ആക്‌ഷന്‍ കഴിഞ്ഞാല്‍ ഒട്ടും താരപരിവേഷമില്ലാതെ ജീവിക്കുന്ന, ഏറെ സുഹൃത്തുക്കളെ നിലനിര്‍ത്തുന്ന, പെട്ടെന്ന് എല്ലാവരുമായും കമ്പനിയാകുന്ന വളരെ സ്വീറ്റായ മനുഷ്യന്‍.

വെല്ലുവിളി..‍?

ഇന്‍വെസ്റ്റിഗേഷന്‍ ജോണര്‍ എല്ലാ സംവിധായകര്‍ക്കും വെല്ലുവിളിയാണ്. കുറ്റം എങ്ങനെ ചെയ്തുവെന്നതിന്‍റെ സാധ്യതകളാണ് ഓരോ പ്രേക്ഷകനും ആലോചിക്കുന്നത്.



അവര്‍ക്കൊന്നും പിടികൊടുക്കാതെ, അവര്‍ ചിന്തിക്കാത്ത രീതിയില്‍ സിനിമ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എഡ്ജ് ഓഫ് ദ സീറ്റില്‍ ആളുകളെ ഇരുത്തണം. ഗ്രിപ്പ് വിട്ടുപോകാതെ അടുത്തതെന്ത് എന്ന ആകാംക്ഷ കൊടുത്തുകൊണ്ടേയിരിക്കണം.

പാട്ടെഴുത്ത്...

പാട്ടെഴുത്തുകാരനാവണം എന്നതു കോളജ് കാലത്തേയുള്ള ആഗ്രഹമാണ്. ഇതില്‍ ദീപക് ദേവ് സംഗീതം പകര്‍ന്ന രണ്ടു പാട്ടുകള്‍. തീച്ചുരുളിയില്‍ എന്ന തീം സോങ്ങ്. പിന്നീടുള്ളതു മോണോലോഗ് പോലെ ഒരു പാട്ട്. അതു ബിജുമേനോന്‍ തന്നെയാണു പാടിയത്. മറ്റു സംവിധായകരുടെ പടങ്ങളിലും എഴുതാറുണ്ട്.

സംവിധായകനായത്...

ഡബ്ബിംഗിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. വലിയ സംവിധായകർക്കൊപ്പം വര്‍ക്ക് ചെയ്തപ്പോഴൊക്കെ സംവിധാനത്തില്‍ താത്പര്യമുണ്ടായി. പക്ഷേ, ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല. ആഡ് ഫിലിം മേക്കിംഗ് കമ്പനിയുണ്ടായിരുന്നു. പരസ്യങ്ങള്‍ സംവിധാനം ചെയ്തിരുന്നു. അങ്ങനെ കിട്ടിയ ആത്മവിശ്വാസത്തില്‍ ആസിഫിനോടു കഥ പറഞ്ഞു. ബൈസിക്കിള്‍ തീവ്‌സ് എന്‍റെ ആദ്യ സിനിമയായി.

അല്ലു അർജുന് ഡബ്ബ് ചെയ്യുന്പോൾ...



2007 മുതല്‍ അല്ലുവിനു ഡബ്ബ് ചെയ്യുന്നുണ്ട്. പരസ്പരമറിയാം. കേരളത്തില്‍ വന്നപ്പോള്‍ സംസാരിച്ചിട്ടുണ്ട്. അതിനപ്പുറം അദ്ദേഹത്തെ പോയിക്കാണുകയോ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യാറില്ല. വലിയ താരമല്ലേ. ഫ്രണ്ട്ഷിപ്പ് നിലനിര്‍ത്താനും മറ്റും അങ്ങനെ ബുദ്ധിമുട്ടിക്കാറില്ല. പുഷ്പ 2 ടീസര്‍ ഡബ്ബ് ചെയ്തു. ജൂലൈയിലാണ് സിനിമയുടെ ഡബ്ബിംഗ്.

അല്ലുവിനെ ഡയറക്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടോ..?

ഏറെ ആഗ്രഹമുണ്ട്. തുടക്കം മുതല്‍ മറ്റാരെക്കാളും കൂടുതല്‍ അല്ലുവിനെ കാണുന്ന ഒരാളാണു ഞാന്‍. അതുകൊണ്ടുതന്നെ കൂടുതല്‍ നന്നായി ചെയ്യാനാകും. വൈകാതെ അതുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

വീണ്ടും ഫീല്‍ഗുഡ് സിനിമ ചെയ്യുമോ..?



ത്രില്ലര്‍ ഇഷ്ടമാണ്. കൂടുതലിഷ്ടം ആളുകളെ ചിരിപ്പിക്കാനാണ്. ഇടയ്ക്ക് ഒരു ത്രില്ലര്‍ ചെയ്‌തെന്നേയുള്ളൂ. ഇപ്പോള്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന കഥകളൊക്കെ ഫീല്‍ഗുഡ് ടൈപ്പാണ്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്‍, അജയന്‍...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്‌ഷന
കിഷ്‌കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്‍റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്‍റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന്‍ ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന്‍ ജോസിന്‍റെ സ്‌ക്രീന്‍ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്‍റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്‍, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന്‍ രജിത്, കമലിന്‍റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്‍റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്‍റെ സംഗീതശില്പിയില്‍നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്‍റെ കൂട്ടുകാരിയായി. സി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്‍വന്‍ ആണ് ശങ്കര്‍ ഷണ്
സീരിയൽ വിടാതെ സിനിമയിലേക്ക്
ഒരിടവേളയ്ക്കു ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ഡിഎന്‍എ. ചിത്
രമ്യ പുരാണം
കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന്‍ പ്രകാശനിലൂടെ ക്ലിക്കാ
എല്ലാം മായമ്മ!
അഭിനേത്രി എന്നതിനൊപ്പം മോഡല്‍, നര്‍ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ്
മലയാള സിനിമയോട് ‘പ്രേമലു' കുറഞ്ഞ് ഒടിടി ബോയ്‌സ്
പ്രമേയംകൊണ്ട് ലോകത്തെയും അവതരണമികവുകൊണ്ട് രാജ്യത്തെയും ഞെട്ടിച്ചു വിജയം കൈവ
റോഷൻസ് പാരഡൈസ്
അഞ്ചാമതു വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തുന്ന കേശവ്-അമൃത ദമ്പതി
ടർബോ സ്റ്റാർ ആമിന
എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തി, റിയാലിറ്റി ഷോയില്‍ തിളങ്ങി, സിനി
ദേ ദേവിക നായികയായി
കരിയറിലെ ആദ്യ രണ്ടു സിനിമകളിലും ദേവിക സഞ്ജയ് അഭിനയിച്ചത് സത്യന്‍ അന്തിക്കാട
വെള്ളപ്പൊക്കത്തിലെ ഉള്ളൊഴുക്കുകൾ
കന്യക, കാമുകി എന്നീ നോണ്‍ ഫീച്ചര്‍ ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയപുരസ്‌കാരം ന
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്‍റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്‍റസി ഹൊറ
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്‍റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന്‍ അരുണ്‍ ബോസിന്‍റെ പുത്തന്‍പടം
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്‍റണി-ഷാരിസ് മുഹമ്മദ് ടീ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.