Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇതൊരു കൊച്ചു കാര്യമല്ല!
ലോക സംഗീതോത്സവമായ കൊച്ചെല്ലയുടെ ഏറ്റവും പുതിയ പതിപ്പിൽ ഇന്ത്യൻ വേരുകളുള്ള ഒരു ഗായിക അരങ്ങേറി- ഷാനണ്‍ കെ. ഒരർഥത്തിൽ ചരിത്രനേട്ടം. ശേഷം ആ ഗായിക സ്വന്തം പിതാവിനെക്കുറിച്ചു പറഞ്ഞു- എന്റെ പിതാവിനു വലിയ സന്തോഷമായി. അദ്ദേഹമാണ് പാട്ടുപാടിത്തുടങ്ങാൻ എനിക്കു പ്രചോദനമായത്. സംഗീതം കരിയറായി എടുക്കണമെന്ന് എന്നോടു പറഞ്ഞതും അദ്ദേഹമാണ്. എന്നിലൊരു ചെറിയ സ്പാർക് അദ്ദേഹം കണ്ടിരിക്കാം... ആ പിതാവിനെ നിങ്ങളറിയും- മറ്റാരുമല്ല, കുമാർ സാനു!
അച്ഛൻ പ്രശസ്തനായ ഗായകനാണെന്നു കരുതി മകൾ വലിയ ഗായികയാകണമെന്നില്ല. സംഗീതം ജീവിതമാർഗമായി തെരഞ്ഞെടുക്കണമെങ്കിൽ കഴിവും അവസരങ്ങൾകിട്ടാനുള്ള ഭാഗ്യവും മാത്രംപോരാ, ധൈര്യവും വേണം. ഷാനണ്‍ എന്ന, ഇന്ത്യൻ വേരുകളുള്ള, ലണ്ടനിൽ വളർന്ന പെണ്‍കുട്ടിക്ക് ആ ധൈര്യം പകർന്നത് പിതാവുതന്നെയാണ്. അമ്മയ്ക്ക് ഒട്ടും ധൈര്യം ഉണ്ടായിരുന്നുമില്ല. മകളെ പാടാൻ പ്രോത്സാഹിപ്പിച്ച ആ പിതാവ് കുമാർ സാനുവാണ്- 90കളിൽ ബോളിവുഡ് സംഗീതലോകം ഏറ്റവുമധികം ആഘോഷിച്ച പ്രിയഗായകൻ.
ഷാനണ്‍ കെ. എന്ന പേര് ഇന്ത്യയിലെ സംഗീതപ്രേമികൾക്ക് ഇപ്പോഴും അത്ര പരിചിതമല്ല. ചെറുപ്രായത്തിൽതന്നെ അമ്മ സലോനിക്കൊപ്പം മുംബൈയിൽനിന്ന് വിദേശത്തേക്കു കൂടുമാറിയ പെണ്‍കുട്ടി. ലണ്ടനിലെ പഠനകാലത്ത് സംഗീതവും അഭ്യസിച്ചു. ഹിന്ദി സിനിമാഗാനരംഗത്ത് സമാനതകളില്ലാത്ത തിരക്കുമായി മുന്നേറിയ കുമാർ സാനു മകളെ കാണാൻ എത്തിയിരുന്നത് ഒന്നോ രണ്ടോ വർഷം കൂടുന്പോഴാണ്. പിതാവിന്റെ അസാന്നിധ്യം തന്നിൽ എന്നും ഒരു കുറവായി അനുഭവപ്പെട്ടിരുന്നുവെന്ന് ഷാനണ്‍ പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്.
നീ എന്തിനാണ് ഇത്ര വേഗത്തിൽ വളരുന്നതെന്ന് അത്ഭുതപ്പെടാറുണ്ട് അച്ഛൻ. അദ്ദേഹം വരുന്പോഴാണ് ഞങ്ങൾ കുടുംബമായുള്ള യാത്രകൾക്കു പോകാറുള്ളത്. അദ്ദേഹത്തിന്റെ ജോലിയും തിരക്കുകളും പൂർണമായി മനസിലാക്കിയാണ് ഞാനും അമ്മയും ജീവിച്ചത്- ഷാനണിന്റെ ഓർമ.
പാട്ടും അഭിനയവും
ലണ്ടനിലെ റോയൽ അക്കാദമി ഓഫ് മ്യൂസിക്കിലാണ് ഷാനണ്‍ സംഗീതം പഠിച്ചത്. പിന്നീട് അമേരിക്കയിലെ പ്രശസ്തമായ ലീ സ്ട്രാസ്ബർഗ് തിയറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു. അങ്ങനെ അഭിനയവും തുടങ്ങി. ജസ്റ്റിൻ ബീബറിനു ഹിറ്റുകൾ സമ്മാനിച്ച പൂ ബെയറിന്റെ എ ലോംഗ് ടൈം എന്ന പാട്ടിലൂടെ 2018ൽ അരങ്ങേറി. ഈ പാട്ടിന്റെ മ്യൂസിക് വീഡിയോ നാലു കോടിയിലേറെ തവണയാണ് യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടത്.
പിന്നീട് മ്യൂസിക് പ്രൊഡ്യൂസർ കൈലീ ടൗണ്‍സെൻഡ്, ബോളിവുഡ് ഗായകൻ സോനു നിഗം തുടങ്ങിയവർക്കൊപ്പം പാട്ടുകളിലും, ദ ബിഗ് ഫീഡ് എന്ന സിനിമയിലും റയാൻ കെല്ലിയുടെ ഷോർട്ട് ഫിലിമിലും സഹകരിച്ചു. ഇതിനിടെ ചൽ സിന്ദഗി എന്ന ഹിന്ദി ചിത്രത്തിലും ഷാനണ്‍ സ്ക്രീനിലെത്തി. ഒട്ടേറെ പുരസ്കാരങ്ങളും നേടി.
ഷാനണിന്റെ ഒറിജിനൽ ഇൻഡി-പോപ് ട്രാക്കുകളെല്ലാം ശ്രദ്ധനേടിയവയാണ്. ഗിവ് മീ യുവർ ഹാൻഡ്, ഓൾവേയ്സ്, റണ്‍, റീട്രേസ് തുടങ്ങിയവയെല്ലാം സംഗീതപ്രേമികൾ സ്വീകരിച്ചു- ഇന്ത്യയിൽ അത്ര അറിയപ്പെട്ടില്ലെങ്കിലും.
കൊച്ചെല്ല 25
അമേരിക്കയിലെ കലിഫോർണിയയിൽ നടക്കുന്ന ബൃഹത്തായ സംഗീത-കലോത്സവമാണ് കൊച്ചെല്ല. ജനങ്ങളുടെ പങ്കാളിത്തം അത്ഭുതകരമായി കൂടിയതോടെ രണ്ടു വ്യത്യസ്ത ഇവന്റുകളായി രണ്ടു വാരാന്ത്യങ്ങളിലാണ് ഇപ്പോൾ സംഗീതോത്സവം നടത്തുന്നത്. ഇക്കൊല്ലത്തെ പരിപാടിക്ക് ഇന്നു സമാപനമാകും.
ലേഡി ഗാഗ, ജെന്നീ കിം, ബ്ലാക്പിങ്ക് തുടങ്ങിയവർക്കൊപ്പം മലയാളികളുടെ അഭിമാനമായ റാപ് താരം ഹനുമാൻകൈൻഡും ഇത്തവണ കൊച്ചെല്ലയുടെ വേദികളിലെത്തി. ചെണ്ടമേളംകൊണ്ട് ത്രസിപ്പിക്കുന്നതായിരുന്നു ഹനുമാൻകൈൻഡിന്റെ പാട്ട്.
1.20 ലക്ഷം കാണികൾക്കു മുന്നിലാണ് ഷാനണ്‍ തന്റെ പാട്ടുമായെത്തിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കൊച്ചെല്ലയിൽ എത്തുന്ന ആദ്യത്തെ ഇൻഡീ ഇന്ത്യൻ-ഒറിജിൻ ഗായികയെന്ന സ്ഥാനവും ഷാനണിനു സ്വന്തം.
ഷാനണിന്റെ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി. പവർ-പാക്ക്ഡ് പെർഫോർമൻസ് എന്നാണ് വിശേഷണം. ആരാധകരെ ആവേശംകൊള്ളിക്കുന്ന എനർജി. അസാധ്യ ആത്മവിശ്വാസം- കാഴ്ചക്കാരും കമന്റുകളും അനുനിമിഷം കൂടുന്നു.
ഏതൊരു ഇന്ത്യൻ- ഒറിജിൻ ഇൻഡീ ആർട്ടിസ്റ്റിന്റെയും സ്വപ്നങ്ങളുടെ പട്ടികയിൽ കൊച്ചെല്ല വേദിയുണ്ടാകും. അതിർത്തികൾ ഭേദിച്ച് തന്റെ സ്വരം കേൾപ്പിക്കുകയെന്ന സ്വപ്നം. ശാസ്ത്രീയ സംഗീതം തുടങ്ങി റിഥം ആൻഡ് ബ്ലൂസ് ആയാലും പോപ് ആയാലും ഇന്ത്യൻ സംഗീതം വളരെ സന്പന്നമാണ്, ഒപ്പം മൂല്യം കൃത്യമായി തിരിച്ചറിയപ്പെടാത്തതും. ഇത് മഹത്തായൊരു കാര്യത്തിന്റെ തുടക്കമാണെന്ന് ഞാൻ കരുതുന്നു- ഷാനണ്‍ പറഞ്ഞു.
ഉറപ്പായും നീയൊരു ഗായകയാവുമെന്നു ധൈര്യംപകർന്ന അച്ഛന്റെ വിജയംകൂടിയാണ് ഈ വാക്കുകൾ. സാനുവിന്റെ ഇളയമകൾ അനബെൽ ഗാനരചയിതാവാണ്.
ഉയിരിൻ സ്ട്രിംഗ്സ്
വയലിനുകൾ പ്രണയകഥ പറയുന്ന കൊച്ചിൻ സ്ട്രിംഗ്സ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച വയലിനിസ്റ്റുകളുടെ കൂട്ടായ്മ,
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേ
രചന, സംവിധാനം: പാണാടൻ...
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ,
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പ
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സ
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസാ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമ
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻ
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
കരുനീക്കം കളറാക്കാൻ നെയ്തൽ...
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
ഉയിരിൻ സ്ട്രിംഗ്സ്
വയലിനുകൾ പ്രണയകഥ പറയുന്ന കൊച്ചിൻ സ്ട്രിംഗ്സ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച വയലിനിസ്റ്റുകളുടെ കൂട്ടായ്മ,
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേ
രചന, സംവിധാനം: പാണാടൻ...
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ,
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പ
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സ
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസാ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമ
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻ
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
കരുനീക്കം കളറാക്കാൻ നെയ്തൽ...
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂട
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
Latest News
മാർപാപ്പയുടെ വിയോഗം; ഈഫൽ ടവറിൽ ലൈറ്റുകൾ അണച്ചു
കാണാതായ കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; ബന്ധു പിടിയിൽ
കനാലിൽ നിന്നും കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗിൽ കൗമാരക്കാരിയുടെ മൃതദേഹം
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു
പുനലൂരിൽ വാഹനാപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
Latest News
മാർപാപ്പയുടെ വിയോഗം; ഈഫൽ ടവറിൽ ലൈറ്റുകൾ അണച്ചു
കാണാതായ കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; ബന്ധു പിടിയിൽ
കനാലിൽ നിന്നും കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗിൽ കൗമാരക്കാരിയുടെ മൃതദേഹം
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു
പുനലൂരിൽ വാഹനാപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top