Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂടെ പരിഹരിക്കുക എന്നതാണ് ചൊല്ലിന്റെ പൊരുൾ. എന്നാൽ, ഈ ചൊല്ലിനു പിന്നിൽ രസകരമായ ഒരു ഗ്രീക്ക് കഥയുണ്ട്. സംഭവം പുരാതന ഫ്രിജിയ (ഇപ്പോഴത്തെ ടർക്കി)യിലെ ഗോർഡിയം എന്ന സ്ഥലത്താണ്. കഥയുടെ ആദ്യ ഭാഗം നടന്നത് ക്രിസ്തുവിന് വളരെ നൂറ്റാണ്ടുകൾക്കു മുന്‍പ്. അവിടെ മുൻ രാജകുടുംബത്തിലെ അംഗമാണെങ്കിലും വളരെ പാവപ്പെട്ട, ഗോർഡിയാസ് എന്ന കൃഷിക്കാരൻ പാർത്തിരുന്നു.
ഒരു ദിവസം ഗോർഡിയാസ് പട്ടണത്തിലേക്കു പോകുന്പോൾ ഒരു കഴുകൻ അദ്ദേഹത്തിന്റെ കാളവണ്ടിയിൽ വന്നിരുന്നു. വണ്ടിയുടെ ചാട്ടങ്ങളും ചരിവുകളുമൊന്നും കഴുകനെ അലട്ടിയില്ല. അത് ഇളകുന്ന വണ്ടിയിൽത്തന്നെ ഇരുന്നു. ഈ ലക്ഷണം കണ്ടപ്പോൾ ഗോർഡിയാസിന് തനിക്കൊരു രാജാവാകാനുളള സാധ്യത ഉണ്ടെന്നു തോന്നി.
അദ്ദേഹം നേരേ കാളവണ്ടിയുമായി ഭാവി പ്രവചിക്കുന്ന ഒരു സ്ത്രീയുടെ ഭവനത്തിലേക്കു പോയി. അവർ അദ്ദേഹത്തോടു നീയൊരു രാജാവാകുമെന്നും അതിനായി സേയൂസ് ദേവനു ബലിയർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗോർഡിയാസ് അങ്ങനെ ചെയ്തു. ആ സമയത്തു ഫ്രിജിയക്കാർക്കു രാജാവില്ലായിരുന്നു. അതേസമയം, ആര് അവരുടെ പട്ടണത്തിലേക്ക് ഒരു കാളവണ്ടിയിൽ എത്തുമോ അയാൾ അവരുടെ രാജാവാകുമെന്ന പ്രവചനം ഉണ്ടായിരുന്നു.
രാജാവ് കാളവണ്ടിയിൽ
അങ്ങനെ ഇരിക്കുന്പോഴാണ് ഗോർഡിയാസ് തന്റെ കാളവണ്ടിയിൽ പട്ടണത്തിൽ പ്രവേശിച്ചത്. ഗോർഡിയാസിനെ പാവപ്പെട്ട കർഷകനാണെന്നു കരുതാതെ നാട്ടുകാർ ഫ്രിജിയയുടെ രാജാവാക്കി. വന്നുകയറിയ പട്ടണം അതിന്റെ തലസ്ഥാനവുമാക്കി. ആപട്ടണത്തിനു ഗോർഡിയം എന്ന പേരും നൽകി. ഈ കാളവണ്ടിയെ പട്ടണമധ്യത്തിലെ ക്ഷേത്രനടയിൽ ഒരു പോസ്റ്റിൽ പലകയറുകൾ പിരിച്ചുകെട്ടി.
കയറുകളുടെ അഗ്രങ്ങൾ കാണാത്ത വിധം ഒരിക്കലും അഴിക്കാൻ പറ്റാത്തവിധമാണ് കെട്ടിയത്. പിന്നീട് ഒരു പ്രവചനം ആ നാട്ടിൽ പരന്നു. ആര് ഈ കെട്ട് അഴിക്കുന്നുവോ അയാൾ ആ നാടിന്റെയും ഏഷ്യയുടെയും ചക്രവർത്തിയാകുമെന്നായിരുന്നു പ്രവചനം. കാലം കടന്നുപോയി. പലരും ഈ കെട്ട് അഴിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.
കെട്ട് അഴിച്ച വിധം
ആ കാലഘട്ടത്തിൽ ഗ്രീക്ക് രാജാവായിരുന്ന അലക്സാണ്ടർ ബിസി 333ൽ പടിഞ്ഞാറുനിന്ന് ഓരോ രാജ്യവും കീഴടക്കി ഗോർഡിയത്തിലും എത്തി. പട്ടണത്തിൽ പ്രവേശിച്ച അലക്സാണ്ടർ കാളവണ്ടിക്കെട്ടിന്റെ കഥ അറിഞ്ഞു. എന്തിനെയും കീഴടക്കാൻ തത്പരനായ അലക്സാണ്ടർ ഒരു കൈ നോക്കാൻ ശ്രമിച്ചു. കെട്ടഴിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു.
എന്നാൽ, അതു നടക്കില്ലെന്നു മനസിലാക്കിയ അലക്സാണ്ടർ ചുറ്റും നോക്കി. എന്നിട്ട് തന്റെ ഉറയിലിരുന്ന വാൾ ഊരി കെട്ടിനിട്ട് ഒറ്റവെട്ട്. അതു രണ്ടായി പിളർന്നു കെട്ട് മുറിഞ്ഞു. ഇരുപതിനായിരം കാലാൾ പടയാളികളും മറ്റു പട്ടാളക്കൂട്ടവുമായി നിൽക്കുന്ന അലക്സാണ്ടറെ ആരും ചോദ്യം ചെയ്തില്ല. എല്ലാവരും ആർപ്പുവിളിച്ചുകൊണ്ട് കെട്ടഴിച്ചതായി പ്രഖ്യാപിച്ചു.
എന്നാൽ, ഈ കഥയ്ക്കു മറ്റൊരു ഭാഷ്യം കൂടി ഉണ്ട്. അതിങ്ങനെ: അലക്സാണ്ടർ നുകത്തിന്റെ വശത്തുളള ആണി അടിച്ചൂരി കെട്ടിന്റെ അഗ്രങ്ങൾ പുറത്തെടുത്തു വളരെ ശ്രമകരമായി ആ കെട്ട് അഴിച്ചെടുത്തു എന്നതാണ്. എന്നാൽ, ഈ ഭാഷ്യത്തിനു വലിയ അംഗീകാരമില്ല. എന്തായാലും ഈ കഥയുടെ ഗുണപാഠം ഒരു പ്രശ്നത്തെ അതിന്റെ ഉളളിൽനിന്നു പരിഹരിക്കാനാവാതെ വരുന്പോൾ പുറത്തുനിന്നുളള മാർഗങ്ങൾ അവലംബിക്കുക എന്നതാണ്.
അദ്ദേഹം പിന്നീട് ജൈത്രയാത്ര ചെയ്ത് ഏതാണ്ട് ഏഷ്യ മുഴുവൻ കീഴടക്കി. ജിബ്രാൾട്ടർ മുതൽ പഞ്ചാബ് വരെ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ സാന്പത്തികമായും സാംസ്കാരികമായും ബന്ധിതമായ ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുത്തു. ഇതു പിന്നീട് വന്ന റോമാസാമ്രാജ്യത്തിന്റെയും ക്രിസ്തുമത വളർച്ചയുടെയും ഒരു നിശബ്ദ സഹായിയായി എന്നു കരുതുന്നവരും ഉണ്ട്.
ടോം മാത്യു കായിത്ര
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
കത്തിയെടുക്കുന്ന മലയാള സിനിമ
സെൻസ് ഇല്ലാതെ സെൻസർ ചെയ്യപ്പെടുകയാണോ നമ്മുടെ പല സിനിമകളും? അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ ഒരു തരത
കാട്ടുതേൻ ചങ്കുറപ്പിന്റെ മധുരം
രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക
ഇതാ, പാട്ടിന്റെ ഡിജിറ്റൽ പാലാഴി!
ഇന്നുവരെ എത്ര മലയാളം സിനിമാപ്പാട്ടുകൾ സൃഷ്ടിക്കപ്പെട്ടു എന്നു ചോദിച്ചാൽ എഐക്കുപോലും കൃത്യമായ കണക്കില്ല. ഇതാ, മുപ്പ
റഫി പാടി- ക്രിസ്തു പ്രഭു ജയ്ഹോ...
അധികം പേർക്ക് അറിയാത്ത രണ്ടു കഥകൾ ഇതാ: 1954ൽ നാസ്തിക് എന്നൊരു സിനിമയിറങ്ങി. അതിലെ ഒരു പാട്ട് ഏറെ ജനപ്രിയമായിരുന്നു.
ഒരാൾ മാത്രം
"മോനേ..കണ്ണുതുറന്നേ.. ദേ ഉണ്ണീശോ..'മമ്മിയുടെ ശബ്ദം കേട്ട് ഉറക്കംവന്നു മൂടിയ കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു. പാതി തുറന
എൺപതിലും പാടത്തു വിത്തുവിതച്ച് റിറ്റിയമ്മ
പതിനാറ് ഏക്കർ വിസ്തൃതിയുള്ള കുമരംചിറ പാടത്തിന്റെ ചിറയിലേക്കു ചെന്നപ്പോൾ അതാ അവിടെ പൊരിവെയിലത്തും പാടത്തേക്കു കണ്ണു
കടുപ്പത്തിലൊരു ചായ
ജില്ല: ഇടുക്കി കാഴ്ച: മ്യൂസിയം ആകർഷണം: വിവിധ തരം ചായ രുചിക്കാം
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
കത്തിയെടുക്കുന്ന മലയാള സിനിമ
സെൻസ് ഇല്ലാതെ സെൻസർ ചെയ്യപ്പെടുകയാണോ നമ്മുടെ പല സിനിമകളും? അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ ഒരു തരത
കാട്ടുതേൻ ചങ്കുറപ്പിന്റെ മധുരം
രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക
ഇതാ, പാട്ടിന്റെ ഡിജിറ്റൽ പാലാഴി!
ഇന്നുവരെ എത്ര മലയാളം സിനിമാപ്പാട്ടുകൾ സൃഷ്ടിക്കപ്പെട്ടു എന്നു ചോദിച്ചാൽ എഐക്കുപോലും കൃത്യമായ കണക്കില്ല. ഇതാ, മുപ്പ
റഫി പാടി- ക്രിസ്തു പ്രഭു ജയ്ഹോ...
അധികം പേർക്ക് അറിയാത്ത രണ്ടു കഥകൾ ഇതാ: 1954ൽ നാസ്തിക് എന്നൊരു സിനിമയിറങ്ങി. അതിലെ ഒരു പാട്ട് ഏറെ ജനപ്രിയമായിരുന്നു.
ഒരാൾ മാത്രം
"മോനേ..കണ്ണുതുറന്നേ.. ദേ ഉണ്ണീശോ..'മമ്മിയുടെ ശബ്ദം കേട്ട് ഉറക്കംവന്നു മൂടിയ കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു. പാതി തുറന
എൺപതിലും പാടത്തു വിത്തുവിതച്ച് റിറ്റിയമ്മ
പതിനാറ് ഏക്കർ വിസ്തൃതിയുള്ള കുമരംചിറ പാടത്തിന്റെ ചിറയിലേക്കു ചെന്നപ്പോൾ അതാ അവിടെ പൊരിവെയിലത്തും പാടത്തേക്കു കണ്ണു
കടുപ്പത്തിലൊരു ചായ
ജില്ല: ഇടുക്കി കാഴ്ച: മ്യൂസിയം ആകർഷണം: വിവിധ തരം ചായ രുചിക്കാം
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന
മൃദുല സംഗീതം
പാടാനുള്ള പാട്ടു കേട്ടതും മൃദുല വാര്യർ ആകെ അന്പരന്നു. പാട്ടിലെന്പാടും സ്വരങ്ങളും ജതികളും. ആലാപനം വളരെ ക്ലേശകരം. സിനി
അദ്ഭുതപ്പെടുത്തുന്ന ഗുഹാസ്മാരകങ്ങൾ
ഇന്ത്യയുടെ കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ കലാപരവും ആത്മീയവുമായ മികവിന്റെ സാക്ഷ്യങ്ങളാണ് അജന്ത-എല്ലോറ ഗുഹകള്‍. മഹാരാ
ആന്റണി എങ്ങനെ വെളിച്ചപ്പാടായി
പള്ളിവാളിന്റെ ചലിപ്പിക്കലും തുള്ളിക്കളിയുടെ താളവും ചുവടുകളുടെ ചിട്ടകളും നടത്തത്തിന്റെ പ്രത്യേകതകളും എന്നു വേണ്ട
മരണം പതിയിരുന്ന ഇ610 ടാങ്ക്
1984 ഡിസംബർ 02 ഞായർ: ഞായറാഴ്ച ആഘോഷങ്ങളൊക്കെ കഴിഞ്ഞ് ഭോപ്പാലിലെ ജനങ്ങൾ ഉറങ്ങാൻ തുടങ്ങിയിരുന്നു. കെട്ടുറപ്പുള്ള വീടുക
ശബ്ദം ഒച്ചയാകുമ്പോൾ
പതിനാലായിരം ആളുകള്‍ക്ക് ഇരിക്കാവുന്ന ഒരു നാടകശാല. അതിന്റെ വേദിയില്‍നിന്നുള്ള ശബ്ദം ഉച്ചഭാഷിണികളുടെയൊന്നും സഹായ
സാരംഗി അഥവാ രാം നാരായണ്‍...
പണ്ഡിറ്റ് രാം നാരായണ്‍- സാരംഗിയുടെ പര്യായമാണ് ആ പേര്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തിന്റെ വിവിധ കോണുകളിൽ, പ്രത
കുടുംബങ്ങളിലൂടെ ഒരു ഭാരത പര്യടനം
യാത്ര തുടങ്ങണമെങ്കില്‍ കടലിന്റെ അടിത്തട്ടുവരെ നിങ്ങള്‍ പോകണം. അവിടന്നു നടക്കാന്‍ തുടങ്ങുക. ശരിയായ ഒരു കാഴ്ച കിട്ടണ
അക്ഷരങ്ങളിൽ തീപിടിക്കുന്ന സമയം
പേനകളിൽ മഷിക്കു പകരം കനൽ നിറച്ച പത്രപ്രവർത്തകൻ... പ്രമുഖ പത്രപ്രവർത്തകനും ദീപികയുടെ മുൻ ചീഫ് എഡിറ്ററുമായ ഫാ. അ
തീക്കനലിലെ തെയ്യച്ചുവട്
ഇക്കഴിഞ്ഞതു തുലാപ്പത്ത്. ഇനി ഇടവപ്പാതി വരെ വടക്കൻ കേരളത്തിൽ തെയ്യക്കാലം. കോഴിക്കോടു മുതൽ കാസർഗോഡ് വരെ ചെണ്ടയുടെയു
മലയാളത്തിലെ പാടുന്ന പൈങ്കിളി
മലയാളത്തിന്റെ മിസ്റ്റിക് കവി മേരി ബനീഞ്ഞയുടെ 125-ാം ജന്മദിനമാണ് 2024ൽ. ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ 1899 നവംബർ ആറിന
Latest News
ഐഎസ്എൽ: ഒഡീഷ എഫ്സി-മുഹമ്മദൻസ് എസ്സി മത്സരം സമനിലയിൽ
കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്
തോമസ് കെ. തോമസിനെ എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു
വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു
പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകി; യുവാവ് പിടിയിൽ
Latest News
ഐഎസ്എൽ: ഒഡീഷ എഫ്സി-മുഹമ്മദൻസ് എസ്സി മത്സരം സമനിലയിൽ
കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്
തോമസ് കെ. തോമസിനെ എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു
വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു
പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകി; യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top