Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയം സംഘടിപ്പിച്ചിരിക്കുന്ന പ്രകൃതി ശാസ്ത്രപ്രദർശനം ലോകശ്രദ്ധ നേടുന്നു.
നീണ്ട എണ്ണൂറ് വർഷങ്ങൾ, ഇപ്പോഴും അതേ പച്ചപ്പിൽ ആ സൂര്യഗീതം. ഇക്കാലത്ത് അതിനു പ്രസക്തിയേറിവരുന്നു എന്നുള്ളതാണ് യാഥാർഥ്യം. വിശുദ്ധ ഫ്രാൻസിസ് അസിസിയുടെ സഹജീവിസ്നേഹത്തിനും പ്രകൃതിസ്നേഹത്തിനും കാലത്തിന്റെ കൈയൊപ്പ്.
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യസങ്കീർത്തനം വിരചിതമായതിന്റെ എണ്ണൂറാം വാർഷികത്തെ വരവേൽക്കാൻ റോമൻ മ്യൂസിയം സംഘടിപ്പിച്ചിരിക്കുന്ന വേറിട്ട പ്രദർശനം ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു.
1224ലെ കൈയെഴുത്തുപ്രതി
"ലൗദാത്തോ സി' എന്ന പേരിൽ റോമൻ മ്യൂസിയം (മുസെയോ ദി റോമാ) സംഘടിപ്പിച്ചിരിക്കുന്ന പ്രകൃതിശാസ്ത്ര പ്രദർശനമാണ് ഇപ്പോൾ ലോകശ്രദ്ധ നേടിയിരിക്കുന്നത്.
സൂര്യചന്ദ്രാദികളെയും പ്രകൃതിയെയും സഹോദരതുല്യം സ്നേഹിച്ച വിശുദ്ധൻ. "രണ്ടാം ക്രിസ്തു' എന്ന അപരനാമം നേടിയെടുത്ത ഫ്രാൻസിസ് 1224ൽ സ്വന്തം കൈപ്പടയിലെഴുതിയ പ്രപഞ്ചകീർത്തനം ചരിത്രത്തിൽ ആദ്യമായാണ് പരസ്യമായി പ്രദർശിപ്പിക്കപ്പെടുന്നത്.
2025 മഹാജൂബിലിയോടനുബന്ധിച്ചുകൂടിയാണ് ഇറ്റാലിയൻ ഭാഷയിൽ ഇന്നു നിലവിലുള്ള ഏറ്റവും പഴക്കമേറിയ ഈ കൈയെഴുത്തുപ്രതി, ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
മധ്യ കാലഘട്ടങ്ങളിലെ ശസ്ത്രക്രിയാ രീതികളും പ്രകൃതി പരിപാലനവും ഉൾപ്പെടെ ജീവശാസ്ത്രപരമായി വളരെ പഴക്കവും മൂല്യവുമുള്ള 93 കൈയെഴുത്തുപ്രതികൾകൂടി പ്രകൃതിഗീതത്തോടൊപ്പം പ്രദർശനത്തിനുണ്ട്.
ലൗദാത്തോ സി
അസീസിയിലെ മുൻസിപ്പൽ ലൈബ്രറിയുടെ സംരക്ഷണയിലായിരുന്ന ഈ അമൂല്യ ശേഖരം പ്രദർശനത്തിനൊരുക്കിയിരിക്കുന്നത് ഡോ. പൗളോ കപ്പിത്താനുച്ചി എന്ന ശാസ്ത്രകാരന്റെ നേതൃത്വത്തിലാണ്.
ക്രിസ്തുവിനു ശേഷം പത്തും പതിനൊന്നും നൂറ്റാണ്ടുകളിൽ പോലും കത്തോലിക്കാ സഭ ശാസ്ത്ര ലോകത്തിനു നൽകിയ വിലയേറിയ സംഭാവനകൾ ഈ പ്രദർശനത്തിലൂടെ വെളിപ്പെടുന്നുണ്ടെന്നും പ്രകൃതി പരിപാലനത്തിനു വളരെയേറെ പ്രാധാന്യം നൽകുന്ന ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തുതന്നെ ഇതൊരുക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രദർശനത്തിന്റെ മേൽനോട്ടം വഹിക്കുന്ന മരിയ റഫായേല പറഞ്ഞു.
പ്രകൃതിയുമായി മനുഷ്യനുണ്ടായിരിക്കേണ്ട സൗഹാർദപരമായ ബന്ധത്തെ ഊന്നിപ്പറയുന്ന "ലൗദാത്തോ സി'' എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ലോകമെമ്പാടും ചർച്ചയായിരുന്നു.
ഇറ്റലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കവേ "നമ്മുടെ വീടാണ് ഈ പ്രകൃതിയെന്നും വീട് നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടമാകുമെന്നും'' അദ്ദേഹം ഓർമിപ്പിച്ചിരുന്നു.
പ്രകൃതിയെയും പുഴയെയും കാറ്റിനെയും സഹോദരീ എന്നു വിളിച്ചു സ്നേഹിച്ച അസീസിയിലെ ഫ്രാൻസിസിനെ പ്രകൃതിസ്നേഹത്തിന്റെ ഉത്തമ മാതൃകയായും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. 2025 ജനുവരി ആറു വരെ നിശ്ചയിച്ചിരുന്ന പ്രദർശനം സന്ദർശക ബാഹുല്യം നിമിത്തം മാർച്ച് വരെ സംഘാടകർ നീട്ടിയിട്ടുണ്ട്.
ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂട
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
കത്തിയെടുക്കുന്ന മലയാള സിനിമ
സെൻസ് ഇല്ലാതെ സെൻസർ ചെയ്യപ്പെടുകയാണോ നമ്മുടെ പല സിനിമകളും? അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ ഒരു തരത
കാട്ടുതേൻ ചങ്കുറപ്പിന്റെ മധുരം
രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക
ഇതാ, പാട്ടിന്റെ ഡിജിറ്റൽ പാലാഴി!
ഇന്നുവരെ എത്ര മലയാളം സിനിമാപ്പാട്ടുകൾ സൃഷ്ടിക്കപ്പെട്ടു എന്നു ചോദിച്ചാൽ എഐക്കുപോലും കൃത്യമായ കണക്കില്ല. ഇതാ, മുപ്പ
റഫി പാടി- ക്രിസ്തു പ്രഭു ജയ്ഹോ...
അധികം പേർക്ക് അറിയാത്ത രണ്ടു കഥകൾ ഇതാ: 1954ൽ നാസ്തിക് എന്നൊരു സിനിമയിറങ്ങി. അതിലെ ഒരു പാട്ട് ഏറെ ജനപ്രിയമായിരുന്നു.
ഒരാൾ മാത്രം
"മോനേ..കണ്ണുതുറന്നേ.. ദേ ഉണ്ണീശോ..'മമ്മിയുടെ ശബ്ദം കേട്ട് ഉറക്കംവന്നു മൂടിയ കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു. പാതി തുറന
എൺപതിലും പാടത്തു വിത്തുവിതച്ച് റിറ്റിയമ്മ
പതിനാറ് ഏക്കർ വിസ്തൃതിയുള്ള കുമരംചിറ പാടത്തിന്റെ ചിറയിലേക്കു ചെന്നപ്പോൾ അതാ അവിടെ പൊരിവെയിലത്തും പാടത്തേക്കു കണ്ണു
കടുപ്പത്തിലൊരു ചായ
ജില്ല: ഇടുക്കി കാഴ്ച: മ്യൂസിയം ആകർഷണം: വിവിധ തരം ചായ രുചിക്കാം
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂട
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
കത്തിയെടുക്കുന്ന മലയാള സിനിമ
സെൻസ് ഇല്ലാതെ സെൻസർ ചെയ്യപ്പെടുകയാണോ നമ്മുടെ പല സിനിമകളും? അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ ഒരു തരത
കാട്ടുതേൻ ചങ്കുറപ്പിന്റെ മധുരം
രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക
ഇതാ, പാട്ടിന്റെ ഡിജിറ്റൽ പാലാഴി!
ഇന്നുവരെ എത്ര മലയാളം സിനിമാപ്പാട്ടുകൾ സൃഷ്ടിക്കപ്പെട്ടു എന്നു ചോദിച്ചാൽ എഐക്കുപോലും കൃത്യമായ കണക്കില്ല. ഇതാ, മുപ്പ
റഫി പാടി- ക്രിസ്തു പ്രഭു ജയ്ഹോ...
അധികം പേർക്ക് അറിയാത്ത രണ്ടു കഥകൾ ഇതാ: 1954ൽ നാസ്തിക് എന്നൊരു സിനിമയിറങ്ങി. അതിലെ ഒരു പാട്ട് ഏറെ ജനപ്രിയമായിരുന്നു.
ഒരാൾ മാത്രം
"മോനേ..കണ്ണുതുറന്നേ.. ദേ ഉണ്ണീശോ..'മമ്മിയുടെ ശബ്ദം കേട്ട് ഉറക്കംവന്നു മൂടിയ കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു. പാതി തുറന
എൺപതിലും പാടത്തു വിത്തുവിതച്ച് റിറ്റിയമ്മ
പതിനാറ് ഏക്കർ വിസ്തൃതിയുള്ള കുമരംചിറ പാടത്തിന്റെ ചിറയിലേക്കു ചെന്നപ്പോൾ അതാ അവിടെ പൊരിവെയിലത്തും പാടത്തേക്കു കണ്ണു
കടുപ്പത്തിലൊരു ചായ
ജില്ല: ഇടുക്കി കാഴ്ച: മ്യൂസിയം ആകർഷണം: വിവിധ തരം ചായ രുചിക്കാം
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന
മൃദുല സംഗീതം
പാടാനുള്ള പാട്ടു കേട്ടതും മൃദുല വാര്യർ ആകെ അന്പരന്നു. പാട്ടിലെന്പാടും സ്വരങ്ങളും ജതികളും. ആലാപനം വളരെ ക്ലേശകരം. സിനി
അദ്ഭുതപ്പെടുത്തുന്ന ഗുഹാസ്മാരകങ്ങൾ
ഇന്ത്യയുടെ കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ കലാപരവും ആത്മീയവുമായ മികവിന്റെ സാക്ഷ്യങ്ങളാണ് അജന്ത-എല്ലോറ ഗുഹകള്‍. മഹാരാ
ആന്റണി എങ്ങനെ വെളിച്ചപ്പാടായി
പള്ളിവാളിന്റെ ചലിപ്പിക്കലും തുള്ളിക്കളിയുടെ താളവും ചുവടുകളുടെ ചിട്ടകളും നടത്തത്തിന്റെ പ്രത്യേകതകളും എന്നു വേണ്ട
മരണം പതിയിരുന്ന ഇ610 ടാങ്ക്
1984 ഡിസംബർ 02 ഞായർ: ഞായറാഴ്ച ആഘോഷങ്ങളൊക്കെ കഴിഞ്ഞ് ഭോപ്പാലിലെ ജനങ്ങൾ ഉറങ്ങാൻ തുടങ്ങിയിരുന്നു. കെട്ടുറപ്പുള്ള വീടുക
ശബ്ദം ഒച്ചയാകുമ്പോൾ
പതിനാലായിരം ആളുകള്‍ക്ക് ഇരിക്കാവുന്ന ഒരു നാടകശാല. അതിന്റെ വേദിയില്‍നിന്നുള്ള ശബ്ദം ഉച്ചഭാഷിണികളുടെയൊന്നും സഹായ
സാരംഗി അഥവാ രാം നാരായണ്‍...
പണ്ഡിറ്റ് രാം നാരായണ്‍- സാരംഗിയുടെ പര്യായമാണ് ആ പേര്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തിന്റെ വിവിധ കോണുകളിൽ, പ്രത
കുടുംബങ്ങളിലൂടെ ഒരു ഭാരത പര്യടനം
യാത്ര തുടങ്ങണമെങ്കില്‍ കടലിന്റെ അടിത്തട്ടുവരെ നിങ്ങള്‍ പോകണം. അവിടന്നു നടക്കാന്‍ തുടങ്ങുക. ശരിയായ ഒരു കാഴ്ച കിട്ടണ
അക്ഷരങ്ങളിൽ തീപിടിക്കുന്ന സമയം
പേനകളിൽ മഷിക്കു പകരം കനൽ നിറച്ച പത്രപ്രവർത്തകൻ... പ്രമുഖ പത്രപ്രവർത്തകനും ദീപികയുടെ മുൻ ചീഫ് എഡിറ്ററുമായ ഫാ. അ
തീക്കനലിലെ തെയ്യച്ചുവട്
ഇക്കഴിഞ്ഞതു തുലാപ്പത്ത്. ഇനി ഇടവപ്പാതി വരെ വടക്കൻ കേരളത്തിൽ തെയ്യക്കാലം. കോഴിക്കോടു മുതൽ കാസർഗോഡ് വരെ ചെണ്ടയുടെയു
മലയാളത്തിലെ പാടുന്ന പൈങ്കിളി
മലയാളത്തിന്റെ മിസ്റ്റിക് കവി മേരി ബനീഞ്ഞയുടെ 125-ാം ജന്മദിനമാണ് 2024ൽ. ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ 1899 നവംബർ ആറിന
Latest News
ഐഎസ്എൽ: ഒഡീഷ എഫ്സി-മുഹമ്മദൻസ് എസ്സി മത്സരം സമനിലയിൽ
കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്
തോമസ് കെ. തോമസിനെ എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു
വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു
പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകി; യുവാവ് പിടിയിൽ
Latest News
ഐഎസ്എൽ: ഒഡീഷ എഫ്സി-മുഹമ്മദൻസ് എസ്സി മത്സരം സമനിലയിൽ
കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്
തോമസ് കെ. തോമസിനെ എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു
വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു
പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകി; യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top