അധ്യാപകര്‍ സമരപ്പന്തലില്‍; ശനിയാഴ്ച പ്രവൃത്തിദിനം വീണ്ടും പ്രഹസനം
Sunday, July 28, 2024 3:11 AM IST
പത്തനംതിട്ട: വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിച്ച് അധ്യയന ദിനങ്ങള്‍ വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ശ്രമത്തിനു കനത്ത തിരിച്ചടി. സ്‌കൂളുകളില്‍ ഇന്നലെ പ്രവൃത്തിദിനമായി നിശ്ചയിച്ചിരുന്നെങ്കിലും ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഏറെയും ഇന്നലെ സമരപ്പന്തലുകളിലായിരുന്നു.

ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ സംസ്ഥാന വ്യാപക സമരമാണ് ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് സംഘടനയായ കെപിഎസ്ടിഎയും യുഡിഎഫ് അനുകൂല അധ്യാപക സംഘടനകളും സിപിഐ സംഘടനായ എകെഎസ്ടിയുവും ഇന്നലെ പ്രക്ഷോഭ രംഗത്തായിരുന്നു.

അധ്യാപകര്‍ സമരത്തിലും അവധിയിലുമൊക്കെ ആയതോടെ ക്ലാസുകള്‍ പലയിടത്തും തടസപ്പെട്ടു. താത്കാലിക അധ്യാപകര്‍ മാത്രമാണ് പലയിടത്തും ഉണ്ടായിരുന്നത്. പിഎസ്‌സി പരീക്ഷകള്‍ കാരണം ഇവരില്‍ പലരും അവധിയെടുത്തു പോയി. ഇതോടെ മിക്ക സ്‌കൂളുകള്‍ക്കും ഉച്ചകഴിഞ്ഞ് അവധി നല്‍കേണ്ടിവന്നു. അവധി എടുത്താണ് സമരത്തില്‍ പങ്കെടുത്തതെന്നു സംഘടനാ നേതാക്കള്‍ പറഞ്ഞു.

തുടര്‍ച്ചയായ ആറാം പ്രവൃത്തിദിനമായ ഇന്നലെ ക്ലാസുകള്‍ തീരുമാനിച്ചതിനെതിരേ അധ്യാപകര്‍ നേരത്തേ പ്രതിഷേധിച്ചിരുന്നു. ഇതിനോടകം നടന്ന ശനിയാഴ്ച പ്രവൃത്തിദിനങ്ങള്‍ ഏറെയും ഇത്തരത്തില്‍ ഓരോ പ്രക്ഷോഭവും യോഗങ്ങളും സംഘടിപ്പിച്ച് സംഘടനകള്‍ പൊളിച്ചു.

തുടര്‍ച്ചയായ ആറാം പ്രവൃത്തിദിനം എന്ന പരിഗണനയില്‍ വിദ്യാഭ്യാസ കലണ്ടറില്‍ ഇന്നലെ ക്ലസ്റ്ററാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, കെഎസ്ടിഎ ജില്ലാതല സമരം പ്രഖ്യാപിച്ചതോടെ ക്ലസ്റ്റര്‍ കഴിഞ്ഞയാഴ്ച നടത്തി വിദ്യാഭ്യാസ വകുപ്പും സൗകര്യം ചെയ്തു കൊടുത്തു.

കുട്ടികളും കുറവ്

ശനിയാഴ്ചകളില്‍ കുട്ടികളുടെ എണ്ണവും സ്‌കൂളുകളില്‍ കുറവാണ്. പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ് ശനിയാഴ്ചകള്‍ നീക്കിവച്ചിരുന്നു. എന്നാല്‍ ക്ലാസുകള്‍ നടത്തണമെന്ന നിര്‍ദേശം വന്നതോടെ ഇവയ്‌ക്കെല്ലാം താളപ്പിഴകളുണ്ടായി.

പ്രവൃത്തിദിനം സംബന്ധിച്ച തീരുമാനം വന്നതോടെ സ്‌കൂളുകള്‍ വാഹനങ്ങള്‍ അയയ്ക്കുന്നുണ്ടെങ്കിലും കുട്ടികള്‍ വരാന്‍ കൂട്ടാക്കുന്നില്ല. പ്രൈമറി ക്ലാസുകളിലാണ് കുട്ടികളുടെ കുറവ് ഏറെയുള്ളത്. പ്രൈമറി ക്ലാസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കി തീരുമാനം വന്നുവെങ്കിലും ഉത്തരവിറക്കിയില്ല.

സ്‌കൂളുകളില്‍ ഉച്ചഭക്ഷണം അടക്കം കുട്ടികള്‍ക്കായി തയാറാക്കുന്നുണ്ട്. കുട്ടികള്‍ എത്താതെ വരുന്നതോടെ ഇതും പാഴാകുന്നു. ഉച്ചഭക്ഷണ നടത്തിപ്പ് ഏറെ ബുദ്ധിമുട്ടിലാണ്. ഇതിനിടെയിലാണ് ഇത്തരത്തിലുള്ള നഷ്ടങ്ങളും വന്നു ചേരുന്നതെന്നു പ്രഥമാധ്യാപകര്‍ പറഞ്ഞു.