മുംബൈ∙ മഹാരാഷ്ട്രയിൽ ദുരിതംവിതച്ച് കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിലുൾപ്പെടെ വെള്ളക്കെട്ടാണ്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ പൂന, മുംബൈ, പാൽഗർ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താനെയിലെയും റായ്ഗഡിലെയും പാൽഗറിലെയും നവി മുംബൈയിലെയും വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

മുംബൈയിൽ മാത്രം 160ഓളം പേരെയാണു കനത്ത മഴയെ തുടർന്ന് മാറ്റിപ്പാർപ്പിച്ചത്. വിമാനസർവീസ് തടസപ്പെട്ടു. റായ്ഗഡ് ജില്ലയിൽ കുത്തൊഴുക്കിൽ പാലം തകർന്നു. അത്യാവശ്യത്തിനല്ലാതെ വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്നു ഭരണകൂടം അറിയിപ്പ് നൽകി.

പൂനയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ നാലു പേരാണ് മരിച്ചത്. പൂന നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. നിരവധിപ്പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. കരസേന, എൻഡിആർഎഫ് സംഘങ്ങളെ പൂനയിൽ വിന്യസിച്ചിട്ടുണ്ട്.