തീരത്തോടു ചേർന്നു മാത്രമല്ല, പുറങ്കടലിലും കപ്പലോടിക്കാനുള്ള വൈദഗ്ധ്യം അന്നത്തെ മനുഷ്യർക്കുണ്ടായിരുന്നുവെന്നാണ് ഇത്ര ദൂരത്ത് കപ്പലവശിഷ്ടം കണ്ടെത്തിയതിൽനിന്നു വ്യക്തമാകുന്നത്. നക്ഷത്രങ്ങളെ നോക്കിയായിരിക്കാം ദിശ നിശ്ചയിച്ചിരുന്നത്.