• Logo

Allied Publications

Americas
പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക
Share
അറ്റ്ലാന്‍റാ: രണ്ടു പതിറ്റാണ്ടിന്‍റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്‍റയിൽ രൂപീകൃതമായി.

പ്രസിഡന്‍റായി കാജൽ സക്കറിയയും സെക്രട്ടറിയായി ബിനു കാസിമും ട്രഷററായി തോമസ് ജോസഫും ചുമതലയേറ്റു. വൈസ് പ്രസിഡന്‍റായി ഷൈനി അബൂബക്കർ, ജോയിന്‍റ് സെക്രട്ടറി അനു ഷിബു, ജോയിന്‍റ് ട്രെഷറർ സാദിഖ് പുളിക്കാപറമ്പിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അമ്മു സഖറിയ, മീര പുതിയടത്തു, ഫമിന ചുക്കൻ എന്നിവർ ചാപ്റ്റർ അംഗങ്ങളായി ചാപ്റ്റർ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കും.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അറ്റ്ലാന്‍റാ ചാപ്റ്റർ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് കാജൽ സഖറിയ അറിയിച്ചു.

ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം.
ഡാളസ്: ട്വന്‍റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ നേർന്ന് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ്
കരുണ ചാരിറ്റീസ് പിക്നിക് സംഘടിപ്പിച്ചു.
ന്യൂജഴ്‌സി: "ഫാമിലി ഫൺ ഇൻ ദി സൺ' എന്ന ആശയത്തിൽ കരുണ ചാരിറ്റീസ്, സോമർസെറ്റ് ന്യൂജഴ്‌സിയിലെ 156 മെറ്റ്‌ലേഴ്‌സ് റോഡിലു
ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ.
ന്യൂജഴ്‌സി: ഇന്ത്യയുടെ ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പ് വിജയത്തിൽ ആശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയ
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈഡൻ പിന്മാറണമെന്ന് ആവശ്യമുയരുന്നു.
ന്യൂയോർക്ക്: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തെരഞ്ഞെടുപ്പ് സംവാദത്തിൽ മോശം പ്രകടനം കാഴ്ചവച്ചതോടെ വിമർശനവുമായി ന്യൂയോർക
ബൈഡനു ഒരു പകരക്കാരനെ കണ്ടെത്തുമോ?.
അറ്റ്ലാന്‍റാ: പ്രസിഡന്‍റ് സ്ഥാനാർഥികളുടെ ഒന്നാം ഡിബേറ്റിനു ശേഷം ഡെമോക്രറ്റുകൾ ചിന്താകുഴപ്പത്തിലാണ്.