• Logo

Allied Publications

Americas
ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
Share
ഒക്‌ലഹോമാ: 1984ൽ മുൻ ഭാര്യയുടെ ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി.

മക്അലെസ്റ്ററിലെ ഒക്‌ലഹോമാ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മയക്കുമരുന്നുകൾ കുത്തിവച്ചാണ് പ്രതിയായ റിച്ചാർഡ് റോജമിന്‍റെ(66) വധശിക്ഷ നടപ്പാക്കിയത്.

രാവിലെ 10.16ന് മരണം സ്ഥിരീകരിച്ചതായി ജയിൽ അധികൃതർ അറിയിച്ചു.1985 മുതൽ ഇയാൾ ജയിലിൽ കഴിയുകയായിരുന്നു.

1984 ജൂലൈ ഏഴിന് ബേൺസ് ഫ്ലാറ്റ് പട്ടണത്തിനടുത്തുള്ള റൂറൽ വാഷിതയിലെ വയലിൽ നിന്നാണ് കുത്തേറ്റ് മരിച്ചനിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റം റിച്ചാർഡ് നിഷേധിച്ചിരുന്നു.

മിഷിഗണിൽ രണ്ട് കൗമാരപ്രായക്കാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഇയാൾ മുൻപ് ശിക്ഷിക്കപ്പെട്ടിരുന്നു.

ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം.
ഡാളസ്: ട്വന്‍റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ നേർന്ന് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ്
കരുണ ചാരിറ്റീസ് പിക്നിക് സംഘടിപ്പിച്ചു.
ന്യൂജഴ്‌സി: "ഫാമിലി ഫൺ ഇൻ ദി സൺ' എന്ന ആശയത്തിൽ കരുണ ചാരിറ്റീസ്, സോമർസെറ്റ് ന്യൂജഴ്‌സിയിലെ 156 മെറ്റ്‌ലേഴ്‌സ് റോഡിലു
ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ.
ന്യൂജഴ്‌സി: ഇന്ത്യയുടെ ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പ് വിജയത്തിൽ ആശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയ
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈഡൻ പിന്മാറണമെന്ന് ആവശ്യമുയരുന്നു.
ന്യൂയോർക്ക്: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തെരഞ്ഞെടുപ്പ് സംവാദത്തിൽ മോശം പ്രകടനം കാഴ്ചവച്ചതോടെ വിമർശനവുമായി ന്യൂയോർക
ബൈഡനു ഒരു പകരക്കാരനെ കണ്ടെത്തുമോ?.
അറ്റ്ലാന്‍റാ: പ്രസിഡന്‍റ് സ്ഥാനാർഥികളുടെ ഒന്നാം ഡിബേറ്റിനു ശേഷം ഡെമോക്രറ്റുകൾ ചിന്താകുഴപ്പത്തിലാണ്.