• Logo

Allied Publications

Americas
അർകെൻസയിൽ വെടിവയ്പ്; ഇന്ത്യക്കാരൻ ഉൾപ്പടെ നാല് മരണം,11 പേർക്ക് പരിക്ക്
Share
അർകെൻസ: അർകെൻസയിലെ ഫോർഡിസിലെ മാഡ് ബുച്ചർ ഗ്രോസറി സ്റ്റോറിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവയ്പിൽ ഇന്ത്യക്കാരൻ ഉൾപ്പടെ ആന്ധ്രാപ്രദേശ് സ്വദേശി ഉൾപ്പടെ നാല് പേർ മരിക്കുകയും രണ്ട് നിയമപാലകര്‍ ഉൾപ്പെടെ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബപട്‌ല ജില്ലക്കാരനായ ദാസരി ഗോപീകൃഷ്ണ(32) ആണ് മരിച്ചത്.

വിവരം ലഭിച്ചതിനെ തുടർന്ന് അർകെൻസ സ്റ്റേറ്റ് പോലീസ് സ്ഥലത്തെത്തി. അക്രമിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ കസ്റ്റഡിയിലാണെന്നു റിപ്പോർട്ടിൽ പറയുന്നു. അക്രമിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മാഡ് ബുച്ചർ പലചരക്ക് കടയുടെ മുൻവശത്തെ ജനാലകൾ വെടിയേറ്റ് തകർന്നിട്ടുണ്ട്. ഒരാൾ തോക്കുമായി കടയിലേക്ക് വരികയായിരുന്നു എന്ന് മാഡ് ബുച്ചറിലെ മീറ്റ് ഷോപ്പ് മാനേജർ പറഞ്ഞു.

പതിനെട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടത്തി.
ടെക്സസ്: പതിനെട്ടുകാരിയെ പീഡിപ്പിച്ച ശേഷം വെടിവച്ചു കൊന്ന് വയലിൽ ഉപേക്ഷിച്ച കേസിലെ കുറ്റവാളി റാമിറോ ഗോൺസാലെസിന്‍റെ(4
ഡാളസിൽ വെടിവയ്പ്: രണ്ട് പേർ മരിച്ചു.
ഡാളസ്: ലാസ് കോളിനാസ് ഏരിയയിൽ 5300 ബ്ലോക്കിൽ ചിക്ക്ഫിൽഎ ഫാസ്റ്റഫൂഡ് സ്റ്റോറിലുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട
കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന ധനസഹായം കൈമാറി.
ന്യൂയോർക്ക്: കുവൈറ്റിലെ മാൻഗഫ് തീപിടിത്തത്തിൽ മരിച്ച 24 മലയാളികളുടേയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം ഫൊ
ന്യൂജഴ്‌സി ഇടവകയിൽ മതബോധന ഗ്രാജുവേഷൻ സംഘടിപ്പിച്ചു.
ന്യൂജഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ മതബോധന ഗ്രാജുവേഷൻ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.
നോർത്ത് ഈസ്റ്റ് റീജിയൺ മാർത്തോമ്മാ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു.
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇ